Dataset Viewer (First 5GB)
Auto-converted to Parquet Duplicate
text
stringlengths
1
219k
കാലവർഷത്തിന് മുന്നോടിയായി ജില്ലയിലെ ദുരന്ത സാഹചര്യം ഒഴിവാക്കുന്നതിനാവശ്യമായ നടപടികൾ സ്വീകരിക്കാൻ ബന്ധപ്പെട്ട വകുപ്പുകൾക്ക് ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയർ പേഴ്സണായ ജില്ലാ കളക്ടർ ഉത്തരവിറക്കി. പൊതുജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയുയർത്തും വിധം അപകടരമാം വിധത്തിൽ സ്ഥിതി ചെയ്യുന്ന മരങ്ങൾ/ ശിഖരങ്ങൾ എന്നിവ നീക്കം ചെയ്ത സുരക്ഷ ഉറപ്പുവരുത്തുന്നതിനുള്ള നടപടികൾ ദേശീയപാത / പൊതുമരാമത്ത് / ഇറിഗേഷൻ/ തദ്ദേശ സ്വയംഭരണ സ്ഥപന വകുപ്പ് ഉദ്യോഗസ്ഥർ നടപടി സ്വീകരിക്കണം. സ്വകാര്യ ഭൂമിയിലുള്ള അപകടരമായ മരങ്ങൾ ചില്ലകൾ മുറിക്കാൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥർ സ്ഥലപരിശോധന നടത്തി വ്യക്തികൾക്ക് /സ്വകാര്യ സ്ഥാപനങ്ങൾക്ക് നോട്ടീസ് ബന്ധപ്പെട്ട ഉദ്യോഗസ്ഥർ നൽക്കണം. ജില്ലയിലെ പാതയോരങ്ങളിൾ അപകടമാം വിധത്തിൽ ട്രാൻസ്ഫോർമറുകളോ ഇലക്ട്രിക് പോസ്റ്റുകളോ ഇലക്ട്രിക് ലൈനുകളോ സ്ഥിതി ചെയ്യുന്നുണ്ടെങ്കിൽ അപകട ഭീഷണി ഒഴിവാക്കാൻ ആവശ്യ അറ്റകുറ്റപണികൾ ചെയ്യുന്നതിന് ബന്ധപ്പെട്ട വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥർ അടിയന്തര നടപടി സ്വീകരിക്കണം. കാലപ്പഴക്കം മൂലം അപകടാവസ്ഥയിലുള്ളതായ കെട്ടിടങ്ങൾ പരിശോധിച്ച് ഫിറ്റ്നസ് ഉറപ്പ് ' വരുത്തണം. അപകടാവസ്ഥയിൽ ഫിറ്റ്നസ് ഇല്ലാത്തതുമായ കെട്ടിടങ്ങൾക്കെതിരെ കെട്ടിട നിർമ്മാണ ചട്ടങ്ങൾ പ്രകാരം തദ്ദേശ സ്വയം ഭരണ സ്ഥാപന മേധാവികൾ / ടൌൺ പ്ലനിങ് ഉദ്യോഗസ്ഥർ നടപടി സ്വീകരിക്കണം. ജില്ലയിൽ അഗ്നി സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെയുള്ള കെട്ടിടങ്ങളുടെ പട്ടിക പ്രത്യേകമായി തയ്യറാക്കണം. ഇതിനുള്ള നടപടികൾ ജില്ലാ ഫയർ ഓഫീസർ, തദ്ദേശ സ്വയംഭരണ സ്ഥാപന വകുപ്പ് ഉദ്യോഗസ്ഥർ, ടൌൺ പ്ലാനിങ് ഉദ്യോഗസ്ഥർ എന്നിവർ സ്വീകരിക്കണം. റോഡുകളിൽ അപകടകരമായുണ്ടെങ്കിൽ പൂർവ്വ സ്ഥിതിയിലാക്കണം. ഇതിനായി പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥർ നടപടി സ്വീകരിക്കണം. തോടുകൾ, വെള്ളച്ചാലുകൾ എന്നിവയിലെ തടസ്സങ്ങളും അനധികൃത നിർമ്മാണങ്ങളുണ്ടെങ്കിൽ നീക്കം ചെയ്ത് ജല ഒഴുക്ക് സുഗമമായ രീതിയിൽ നടക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തണം. ഇറിഗേഷൻ വകുപ്പ്, കെഎൽഡി.സി. ഉദ്യോഗസ്ഥർ ശ്രദ്ധിക്കണം. ഇറിഗേഷൻ വകുപ്പ് ഉദ്യോഗസ്ഥർ ജില്ലയിലെ ഡാമുകൾ റെഗുലേറ്ററുകൾ എന്നിവയുടെ ഷട്ടറുകൾ പ്രവർത്തന ക്ഷമമാണോയെന്ന പരിശോധിച്ച് ഉറപ്പ് വരുത്തണം. മണ്ണിടിച്ചിൽ ഉരുൾപൊട്ടൽ ഭീഷണി നേരിടുന്ന സ്ഥലങ്ങൾ ഉണ്ടെങ്കിൽ അവിടെ താമസിക്കുന്നവരെ സുരക്ഷിതമായി സ്ഥലങ്ങളിൽ മാറ്റി പാർപ്പിക്കുന്നതിനുള്ള നടപടികൾ ബന്ധപ്പെട്ട ഉദ്യോഗസ്ഥർ സ്വീകരണം. ദുരന്ത നിവാരണവുമായി ബന്ധപ്പെട്ട രക്ഷാ പ്രവർത്തനങ്ങൾക്കായുള്ള ബോട്ട്, വഞ്ചി മുതലായ അനുബന്ധ ഉപകരണങ്ങൾ അടിയന്തിര ഘട്ടങ്ങളിൽ ആവശ്യപ്പെട്ടുന്ന പക്ഷം സജ്ജീകരിച്ച് നടത്തുന്നതിനുള്ള നടപടികൾ ഫിഷറീസ് ഡെപ്പുട്ടി ഡയറക്ടർ സ്വീകരിക്കണം. മേൽ പറഞ്ഞ പ്രവൃത്തികൾ മെയ് 20നകം പൂർത്തികരിക്കണം. കോവിഡ് വ്യാപനവുമായി ബന്ധപ്പെട്ട സാമൂഹിക അകലം പാലിക്കൽ,മാസ്ക്, ബ്രേക്ക് ദി ചെയിൻ എന്നിവയുമായി ബന്ധപ്പെട്ട എല്ലാ മാനദണ്ഡങ്ങളും പാലിക്കുന്നുണ്ടെന്ന് ഉദ്യോഗസ്ഥർ ഉറപ്പ് വരുത്തണം. പ്രകൃതിക്ഷോഭ ദുരന്ത നിവാരണ പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കാൻ ഏഴ് താലൂക്കുകളിൽ ചാർജ്ജ് ഓഫീസർമാരെ നിയോഗിച്ചു. താലൂക്ക്, ഓഫീസർ, ഫോൺ യഥാക്രമത്തിൽ. തൃശൂർ-ആർഡിഒ-9447736010,തലപ്പിള്ളി-എൽആർ ഡെപ്യുട്ടി കളക്ടർ-85476100086, മുകുന്ദപുരം-ആർഡിഒ-9497715877, ചാവക്കാട്-എൽഎഎൻഎച്ച് ഡെപ്യുട്ടി കളക്ടർ -854761088, കൊടുങ്ങല്ലൂർ-ഇലക്ഷൻ ഡെപ്യുട്ടി കളക്ടർ -8547610084, ചാലക്കുടി-ആർ ആർ ഡെപ്യുട്ടി കളക്ടർ -8547610083, കുന്ദംകുളം-എൽഎ ഡെപ്യുട്ടി കളക്ടർ -8547610082.
സുൽത്താൻ ബത്തേരിഃ താലൂക്ക് ആയുർവേദ ആശുപത്രിയിൽ ഒ. പി പരിശോധനക്കായി രോഗികൾക്ക് മണിക്കൂറുകൾ കാത്തുനിൽക്കേണ്ടുന്ന അവസ്ഥ. രോഗികളുടെ എണ്ണത്തിനനുസരിച്ച് ഡോക്ടർമാർ ഇല്ലാത്തതാണ് പ്രശ്നം. രാവിലെ ഒമ്പത് മണി മുതൽ ഉച്ച രണ്ടുവരെയാണ് താലൂക്ക് ആയുർവേദ ആശുപത്രിയിലെ ഒ. പി സമയം. ആശുപത്രിക്ക് മുന്നിൽ പ്രദർശിപ്പിച്ചിരിക്കുന്ന ബോർഡിലെ കണക്കനുസരിച്ച് എട്ടു ഡോക്ടർമാരുണ്ട്. ആഴ്ചയിൽ ഓരോ ദിവസം മാത്രം വരുന്ന രണ്ട് ഡോക്ടർമാർ വേറെയുമുണ്ട്. എന്നാൽ മിക്ക ദിവസവും ഒന്നോ രണ്ടോ ഡോക്ടർമാരേ ഒ. പിയിൽ ഉണ്ടാവാറുള്ളൂ. സ്ത്രീകളും കുട്ടികളും വൃദ്ധരുമുൾപ്പെടെയുള്ളവർക്കാണ് ഇതുമൂലം ഏറെനേരം കാത്തിരിക്കേണ്ടിവരുന്നത്. സ്ഥിരമായുള്ള എട്ട് ഡോക്ടർമാരിൽ എല്ലാവർക്കും ആഴ്ചയിൽ ഒരുദിവസം ഓഫുണ്ട്. നാല് ഡോക്ടർമാർക്ക് ഞായറാഴ്ചയാണ് അവധി. തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിൽ അവധിയുള്ളവരുമുണ്ട്. അങ്ങനെയെങ്കിൽ പകുതിയിൽ കൂടുതൽ ഡോക്ടർമാർ ഓരോ ദിവസവും ഉണ്ടാകേണ്ടതാണ്. മൂന്ന് ഡോക്ടർമാർ ഒരേസമയം ഒ. പിയിൽ പരിശോധന നടത്തിയാൽ രോഗികൾക്ക് കൂടുതൽ കാത്തിരിക്കേണ്ടി വരില്ല. ബാക്കിയുള്ളവർക്ക് ഐ. പി നോക്കുകയും ചെയ്യാമെന്നാണ് രോഗികളും ബന്ധുക്കളും പറയുന്നത്.
ഇഞ്ചി കാല് ടീസ്പൂണ് (ചെറുതായി അരിഞ്ഞത്) പച്ചമുളക് 3 എണ്ണം (ചെറുതായി അരിഞ്ഞത്) തേങ്ങ ചിരകിയത്, ഇഞ്ചി, പച്ചമുളക്, പഞ്ചസാര, എണ്ണ, ഉപ്പ്, മല്ലിയില എന്നിവ റവയില് യോജിപ്പിക്കുക. പാകത്തിന് വെള്ളമൊഴിച്ച് ചപ്പാത്തി മാവിന്റെ പരുവത്തിലാക്കുക. വെള്ളം കൂടിപ്പോകാതെയും കുറയാതെങ്കിലും ശ്രദ്ധിക്കുക. കുഴച്ച ശേഷം 20 മിനിറ്റ് മാറ്റിവയ്ക്കുക. ശേഷം ഇവ ചെറിയ ഉരുളകളാക്കി വട്ടത്തില് പരത്തുക. ഒരു തവ ചൂടാക്കി എണ്ണ പുരട്ടുയ ശേഷം തവയിലേക്ക് റവ റൊട്ടി ഇതിലിട്ട് ഇരുവശവും മറിച്ചിട്ട് ചുട്ടെടുക്കുക. റവ റൊട്ടി തയ്യാർ.
അവസാനം ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണിയും യുക്രെയിൻ സന്ദർശിക്കാൻ എത്തി. എന്നാൽ, യുദ്ധത്തിൽ ഏർപ്പെട്ടിരിക്കുന്ന യുക്രെയിന് ഫൈറ്റർ ജെറ്റുകൾ നൽകുന്നത് വിലക്കിയ മെലോണിക്ക് തണുപ്പൻ സ്വീകരണമായിരുന്നു യുക്രെയിനിൽ ലഭിച്ചത്. പ്രത്യേകിച്ച് ഭാവങ്ങളൊന്നും മുഖത്ത് ഇല്ലാതെ, തികച്ചും യാന്ത്രികമായെന്നോണം ഒരുമിച്ച് നിൽക്കുന്ന സെലെൻസ്കിയുടെയും മെലോണിയുടെയും ചിത്രങ്ങളും പുറത്തു വന്നിട്ടുണ്ട്. അധികാരമേറ്റതിനു ശേഷം ആദ്യമായ നടത്തുന്ന ഒരു പ്രധാന വിദേശയാത്രയിൽ യുദ്ധത്തിലേക്ക് വലിച്ചിഴയ്ക്കപ്പെട്ട യുക്രെയിനോട് ഐക്യദാർഢ്യം പ്രഖ്യാപിച്ച മെലോണി പക്ഷെ ഇറ്റലിയുടെ എ എം എക്സ് ബോംബർ ജറ്റുകൾ യുക്രെയിന് നൽകുകയില്ല എന്ന നിലപാട് ആവർത്തിച്ചു. കീവിൽ, യുക്രെയിൻ പ്രസിഡണ്ടിനൊപ്പം നടത്തിയ പത്രസമ്മേളനത്തിൽ അവർ പറഞ്ഞത് യുദ്ധ വിമാനങ്ങളുടെ കാര്യം ഇപ്പോൾ അജണ്ടയിൽ ഇല്ല എന്നായിരുന്നു. എന്നാൽ, ഇരുവരും കനപ്പിച്ച മുഖത്തോടെ ഇരുന്നത് അവർക്കിടയിലെ സംഘർഷത്തിന്റെ രൂക്ഷത വ്യക്തമാക്കുന്നതായിരുന്നു. കഷ്ടിച്ച് ഒരാഴ്ച്ച മുൻപായിരുന്നു മെലോണിയുടെ സഖ്യകക്ഷി നേതാവ് സിൽവിയോ ബെർലുസ്കോണി, യുദ്ധത്തിന് കാരണം യുക്രെയിൻ ആണെന്ന് പഴിചാരിയത്. ഡോൺബാസ്സിലെ രണ്ട് സ്വയം ഭരണാധികാര റിപ്പബ്ലിക്കുകളെ ആക്രമിക്കുന്ന കാര്യം സെലെൻസ്കി ചിന്തിച്ചിരുന്നില്ലെങ്കിൽ ഈ യുദ്ധം ഉണ്ടാകുമായിരുന്നില്ല എന്നായിരുന്നു പുടിന്റെ ദീർഘകാല സുഹൃത്ത് കൂടിയായ ഫ്രോസ ഇറ്റാലിയ പാർട്ടി നേതാവ് പറഞ്ഞത്. എന്നാൽ, 86 കാരനായ മാധ്യമ പ്രമുഖന് ഇതുവരെ ദിവസേന ബോംബ് വർഷങ്ങൾക്കിടയിൽ ജീവിക്കേണ്ടി വന്നിട്ടില്ല എന്നായിരുന്നു ഇതിന് സെലെൻസ്കിയുടെ പ്രതികരണം. ഇറ്റാലിയൻ ജനത യുക്രെയിനിലെ റഷ്യൻ അധിനിവേശത്തെ എങ്ങനെ നോക്കി കാണുന്നു എന്നതാണ് പ്രധാനം എന്നായിരുന്നു പത്രസമ്മേളനത്തിൽ സെലെൻസ്കി പറഞ്ഞത്. ബെർലുസ്കോണിയുടെ വീടിന് മുകളിൽ മിസൈൽ വന്നുവീണ അനുഭവം അദ്ദേഹത്തിനില്ല എന്നു പറഞ്ഞ സെലെൻസ്കി, റഷ്യയിലെ അദ്ദേഹത്തിന്റെ സുഹൃത്തിന്റെ ടാങ്ക് സ്വന്തം വീട്ടുമുറ്റത്ത് എത്തുമെന്ന ഭയവും ആവശ്യമില്ലെന്നും പറഞ്ഞു. റഷ്യ വരുത്തിവെച്ച നാശനഷ്ടങ്ങൾ കാണുവാൻ ബെർലുസ്കോണി യുക്രെയിനിലേക്ക് വരണമെന്നും സെലെൻസ്കി ആവശ്യപ്പെട്ടു. സഖ്യകക്ഷി നേതാവിന്റെ പ്രതികൂല പ്രതികരണമുണ്ടായിട്ടും യുക്രെയിന് തുടർന്നും സഹായങ്ങൾ നൽകും എന്നു തന്നെയായിരുന്നു മെലോണി പറഞ്ഞത്. യുക്രെയിന്റെ പരാജയം മറ്റ് യൂറോപ്യൻ രാഷ്ട്രങ്ങളിലേക്കുള്ള അധിനിവേശത്തിന് വഴിയൊരുക്കിയേക്കാം എന്നും അവർ പറഞ്ഞു. യുദ്ധവിമാനങ്ങൾ അയയ്ക്കുന്നതിനുള്ള നിർദ്ദേശം നിരാകരിക്കുമ്പോഴും യുക്രെയിന് കൂടുതൽ വ്യോമ പ്രതിരോധ സംവിധാനങ്ങൾ നൽകുമെന്ന് അവർ വ്യക്തമാക്കി. ഫ്രാൻസുമായി സഹകരിച്ചായിരിക്കും ഇവ നൽകുക. മെലോണി യുക്രെയിന് സഹായങ്ങൾ വാഗ്ദാനം നൽകുമ്പോഴും ഇറ്റാലിയൻ ജനത മറ്റൊരു വഴിക്കാണ് ചിന്തിക്കുന്നതെന്ന് വിവിധ അഭിപ്രായ സർവേകൾ തെളിയിക്കുന്നു. മഹാഭൂരിപക്ഷം ഇറ്റലിക്കാരും യുക്രെയിന് ആയുധ സഹായം നൽകുന്നതിന് എതിരാണ്. അവർ ആഗ്രഹിക്കുന്നത് റഷ്യയുടെ ചില ആവശ്യങ്ങൾ അംഗീകരിച്ച് സമാധാനം കൊണ്ടു വരണം എന്നാണ്. എന്നാൽ, അതിന് മെലോണിക്ക് യോജിപ്പില്ല. കണ്ണൂർ നഗരത്തിൽ ചരക്കുലോറി ഡ്രൈവറുടെ കൊലപാതകംഃ മൂന്നാം പ്രതിയും അറസ്റ്റിൽ; പിടിയിലായ റാഫിക്കെതിരെ ഉള്ളത് വധശ്രമം അടക്കമുള്ള കേസുകൾ; ആരും എപ്പോഴും കൊല്ലപ്പെടാവുന്ന വെള്ളരിക്കപട്ടണമായി കണ്ണൂർ നഗരം മാറിയോ? - മറുനാടൻ ടിവിയുടെ ഫേസ്ബുക്ക് പേജ് ഹാക്ക് ചെയ്തു; മറുനാടൻ മലയാളിക്ക് നേരെയും ഹാക്കിങ് ശ്രമം; മറുനാടൻ മലയാളിക്കും മറുനാടൻ ടിവിക്കും പുതിയ ഫേസ്ബുക്ക് പേജുകൾ; വാർത്താ ലിങ്കുകളും വീഡിയോകളും ലഭിക്കാൻ പുതിയ പേജുകളിൽ ലൈക്ക് ചെയ്യുകഃ ഷാജൻ സ്കറിയയുടെ വീഡിയോ കാണാം. . - മറുനാടൻ ടിവിയുടെ ഫേസ്ബുക്ക് പേജ് ഹാക്ക് ചെയ്തു; മറുനാടൻ മലയാളിക്ക് നേരെയും ഹാക്കിങ് ശ്രമം; മറുനാടൻ മലയാളിക്കും മറുനാടൻ ടിവിക്കും പുതിയ ഫേസ്ബുക്ക് പേജുകൾ; വാർത്താ ലിങ്കുകളും വീഡിയോകളും ലഭിക്കാൻ പുതിയ പേജുകളിൽ ലൈക്ക് ചെയ്യുകഃ ഷാജൻ സ്കറിയയുടെ വീഡിയോ കാണാം. . - വേഗതയിൽ മുമ്പോട്ട് നടക്കുമ്പോൾ ഇടതുവശത്തുനിന്നും ആരോ തെറിപറയുന്നു; ആദ്യം ശ്രദ്ധിച്ചില്ല; പിന്നീടാണ് മനസിലായത് മറ്റേ ഫ്രോഡ് തന്നെയാണെന്ന്; തിരിഞ്ഞുചെന്ന് മൊബൈൽ ഫോൺ പിടിച്ച് വാങ്ങി ഒറ്റയിടി; തെറിച്ചുപോയ മൊബൈലും എടുത്തോണ്ട് ഒറ്റ ഓട്ടമായിരുന്നു ടിയാൻ; ഗാറ്റ്വിക്കിൽ സംഭവിച്ചത് എന്ത്? - 'ഒരു ദിവസമെങ്കിൽ ഒരു ദിവസം. . നീ ഞെളിഞ്ഞിരുന്ന് വീഡിയോ തള്ളുന്ന ഓഫീസ് ഞാൻ പൂട്ടിക്കും. . പണ്ടേ പറഞ്ഞിട്ടുണ്ട്. . 'തരുന്നതിനും മുൻപ്, പറഞ്ഞിട്ട് തരുന്നതാണ് ഈ കമ്പനിയുടെ പ്രത്യേകത'; ഫേസ്ബുക്ക് പോസ്റ്റുമായി പി വി അൻവർ എംഎൽഎ; 'മരണ മാസ്സെന്ന്' പറഞ്ഞ് കയ്യടികളോടെ സൈബർ സഖാക്കൾ! - പൃഥ്വിരാജ് അടച്ചത് 25 കോടിയുടെ പിഴ; ബാക്കി നാലു പേർക്കെതിരെ ഇഡി അന്വേഷണം വരും; വിദേശത്തുള്ള സാമ്പത്തിക സ്രോതസുകളിൽ നിന്നുള്ള കള്ളപ്പണം കേരളത്തിലേക്ക് എത്തുന്നത് സിനിമയിലൂടെയെന്ന് സംശയം; വിദേശത്ത് പണം കൈപ്പറ്റിയവരെ എല്ലാം കുടുക്കും; മൂന്ന് നിർമ്മാതാക്കൾക്കെതിരെ അന്വേഷണം തുടരുന്നു; മലയാളത്തിൽ 'പ്രൊപഗാൻഡ' സിനിമകളോ? - മറുനാടൻ ടിവിയുടെ ഫേസ്ബുക്ക് പേജ് ഹാക്ക് ചെയ്തു; മറുനാടൻ മലയാളിക്ക് നേരെയും ഹാക്കിങ് ശ്രമം; മറുനാടൻ മലയാളിക്കും മറുനാടൻ ടിവിക്കും പുതിയ ഫേസ്ബുക്ക് പേജുകൾ; വാർത്താ ലിങ്കുകളും വീഡിയോകളും ലഭിക്കാൻ പുതിയ പേജുകളിൽ ലൈക്ക് ചെയ്യുകഃ ഷാജൻ സ്കറിയയുടെ വീഡിയോ കാണാം. . - വേഗതയിൽ മുമ്പോട്ട് നടക്കുമ്പോൾ ഇടതുവശത്തുനിന്നും ആരോ തെറിപറയുന്നു; ആദ്യം ശ്രദ്ധിച്ചില്ല; പിന്നീടാണ് മനസിലായത് മറ്റേ ഫ്രോഡ് തന്നെയാണെന്ന്; തിരിഞ്ഞുചെന്ന് മൊബൈൽ ഫോൺ പിടിച്ച് വാങ്ങി ഒറ്റയിടി; തെറിച്ചുപോയ മൊബൈലും എടുത്തോണ്ട് ഒറ്റ ഓട്ടമായിരുന്നു ടിയാൻ; ഗാറ്റ്വിക്കിൽ സംഭവിച്ചത് എന്ത്?
മലയാള സിനിമയിലെ മണിക്കിലുക്കം മാഞ്ഞിട്ട് രണ്ട് വർഷം. മണിയുടെ ശബ്ദവും ഓർമകളുമൊന്നും മായുന്നില്ലെങ്കിലും എന്നും മണിയെ സ്നേഹിച്ചവർക്ക് വേദന മാത്രമാണ് ആ വേർപാട്. സിനിമ ലോകത്തിന് മാത്രമായിരുന്നില്ല ചാലക്കുടിക്കാരുടെ കൂടി സ്വന്തം ചങ്ങാതിയായിരുന്നു മണി. തന്റെ വഴികൾ തിരിച്ചറിയുകയും കടന്നു വന്ന വഴികൾ മറക്കാതെയിരിക്കുകയും ചെയ്ത കലാകാരനായിരുന്നു അദ്ദേഹം. സ്വന്തം ശൈലിയിലും വേറിട്ട അഭിനയത്തിലൂടെയും ചിരിയിലൂടെയും മലയാളിയുടെ പ്രിയങ്കരനായി മാറാൻ മണിക്ക് പെട്ടെന്നു കഴിഞ്ഞു. മരണം മണിയെ മറച്ചു കളഞ്ഞെങ്കിലും ദുരൂഹതകൾ ഇന്നും ബാക്കിയാകുകയാണ്. എങ്കിലും ആരാധകരുടെ മനസ്സിൽ ആ മണികിലുക്കം ഒരിക്കലും നിലയ്ക്കുന്നില്ല. ആരവങ്ങളും പാട്ടുകളും ചേക്കേറിയ മണിക്കൂട്ടിന്റെ മുറ്റമായ പാഡി എന്നേ ഉറങ്ങി. സ്വപ്നങ്ങൾ ചേർത്തുവച്ച് മണി ഒരുക്കിയ മണിക്കൂടാരത്തിൽ പ്രിയതമ നിമ്മിയും അമ്മുക്കുട്ടി എന്നു വിളിക്കുന്ന മണിയുടെ മകൾ ലക്ഷ്മിയും മാത്രം. അമ്മൂ..എന്ന് നീട്ടിയുള്ള വിളി. ലോകത്തുള്ള മലയാളികൾക്കെല്ലാം സുപരിചിത മായ ആ ചിരി, ഇടവേളയില്ലാതെയുള്ള പാട്ട്, കിളി കൂടൊരുക്കുന്നതുപോ ലെയുള്ള കരുതൽ, സ്നേഹം, വീടിനുള്ളിലെപ്പോഴും നിറം കൊണ്ടും സ്വരം കൊണ്ടും വിരുന്നൊരുക്കുന്ന അച്ഛൻ. പുറംലോകം അറിയാത്ത ഒരു മനുഷ്യനുണ്ടായിരുന്നു കലാഭവൻ മണിയെന്ന കലാകാര നിൽ. ഒരച്ഛനും മകളെ ഇതുപോലെ സ്നേഹിച്ചിട്ടുണ്ടാകില്ല. ഒരു ഭർത്താവും ഭാര്യയെ ഇ തുപോലെ സ്നേഹിച്ചിട്ടുണ്ടാകില്ല. ഒരാളും തന്റെ സഹോദരങ്ങളെ ഇങ്ങനെ സ്നേഹിച്ചിട്ടു ണ്ടാകില്ല. ഒരാളും തന്റെ കൂട്ടുകാരെ നാട്ടുകാരെ ഇങ്ങനെ സ്േനഹിച്ചിട്ടുണ്ടാകില്ല, എന്റെ അച്ഛനല്ലാതെ. നിങ്ങൾ അറിയുന്ന കലാഭവൻ മണിയല്ലാതെ. അച്ഛൻ മരിച്ചിട്ട് ഒരു വർഷമായി എന്ന് എല്ലാവരും പറയുന്നു. പക്ഷേ, ഞങ്ങൾ അ ങ്ങനെ വിശ്വസിക്കുന്നില്ല. അച്ഛന്റെ ആത്മാവ് ഞങ്ങൾക്കൊപ്പമുണ്ട്. എനിക്ക് പത്താംക്ലാ സ് പരീക്ഷ തുടങ്ങാൻ കുറച്ചുദിവസം ബാക്കിയുള്ളപ്പോഴാണ് അച്ഛൻ മരിക്കുന്നത്. പ രീക്ഷയ്ക്കു മുമ്പ് ഒരുദിവസം അച്ഛൻ എന്നെ വിളിച്ചിരുത്തി പറഞ്ഞു; അച്ഛൻ എന്നെ ഒരിക്കലും മോളേ എന്നു വിളിച്ചിട്ടില്ല. മോനേ എന്നേ വിളിക്കാറുണ്ടായിരുന്നുള്ളു. ആൺകുട്ടികളെപ്പോലെ നിനക്ക് നല്ല ൈധര്യം വേണം, കാര്യപ്രാപ്തി വേ ണം, കുടുംബത്തിലെ കാര്യങ്ങളൊക്കെ ഒറ്റയ്ക്കു നോക്കി ന ടത്താൻ കഴിയണം എന്നൊക്കെ പറയുമായിരുന്നു. ഞാൻ തന്നെ പലപ്പോഴും ആലോചിക്കാറുണ്ടായിരുന്നു അച്ഛൻ എ ന്തിനാണ് കുട്ടിയായ എന്നോട് ഇതൊക്കെ പറയുന്നതെന്ന്. ഇപ്പോഴാണ് അച്ഛൻ അന്നു പറഞ്ഞതിന്റെ പൊരുൾ മനസിലാകുന്നത്. അച്ഛൻ എല്ലാം നേരത്തെ അറിഞ്ഞിരുന്നോ? അതുകൊണ്ടാണോ എന്നോട് അങ്ങനെയൊക്കെ പറഞ്ഞത്. നാട്ടിലെത്തിയാൽ അച്ഛന്റെ ഏറ്റവും അടുത്ത കൂട്ടുകാരൻ ഞാനായിരുന്നു. ചിലരു പറയുന്നതു കേട്ടിട്ടുണ്ട് മണിക്ക് കുടുംബത്തെക്കാൾ ഇഷ്ടം കൂട്ടുകാരെയാെണന്ന്. എനിക്ക് ഒരി ക്കലും തോന്നിയിട്ടില്ല അങ്ങനെ. കുടുംബം കഴിഞ്ഞേയുള്ളു അച്ഛന് എന്തും. വീട്ടിൽ വന്നാൽ അച്ഛൻ എപ്പോഴും പാട്ടായിരിക്കും. ഒ ന്നുകിൽ പാട്ടുപാടും. അല്ലെങ്കിൽ പാട്ടുകേൾക്കും. വീട്ടിൽ അ ച്ഛൻ കൂടുതലും കേട്ടിരുന്നത് ഗസലുകളായിരുന്നു. ഉംബായിയുെട ഗസലുകൾ വലിയ ഇഷ്ടമായിരുന്നു. ഹിന്ദി പാട്ടുകളോട് അച്ഛന് ഒട്ടും താത്പര്യമില്ലായിരുന്നു. ഹിന്ദിയോ ടും താൽപര്യമില്ലായിരുന്നു. സ്കൂളിൽ ഹിന്ദിയാണ് പലപ്പോഴും തന്നെ തോൽപ്പിച്ചതെന്നും അച്ഛൻ പറയുമായിരുന്നു. അ ച്ഛൻ ഹിന്ദി പാട്ട് പാടുന്നത് ഞാൻ കേട്ടിട്ടേയില്ല. ചാലക്കുടിയില്ലാതെ അച്ഛന് ഒന്നുമുണ്ടായിരുന്നില്ല. അ തുപോലെ തന്നെ ചാലക്കുടിക്കാരും. അച്ഛൻ വരുന്ന ദിവസങ്ങളിലൊക്കെ കൂട്ടുകാർക്ക് ഉത്സവമായിരിക്കും. ഇപ്പോൾ ആളനക്കം പോലുമില്ല. കണ്ണമ്പുഴ ഭഗവതിക്ഷേത്രത്തിൽ ഉത്സവം കഴിഞ്ഞതേയുള്ളു. അച്ഛൻ ഇല്ലാത്ത രണ്ടാമത്തെ ഉത്സവം. അച്ഛനുണ്ടായിരുന്നപ്പോൾ ചേനത്തുനാട്ടിൽ നിന്ന് താലം പോകുമായിരുന്നു. മണിത്താലം എന്നാണു ആൾക്കാരൊക്കെ പറഞ്ഞിരുന്നത്. അത്രയ്ക്കും ആഘോഷമായിട്ടായിരുന്നു ആ താലം പോകുന്നത്. രണ്ടു കൊല്ലമായി ചേനത്തുനാട്ടിൽ നി ന്ന് താലം പോയിട്ട്. ഒന്നിനും ഒരു ഉത്സാഹമില്ലെന്നാണ് അ ച്ഛന്റെ കൂട്ടുകാരൊക്കെ പറയുന്നത്. അച്ഛൻ വീട്ടിലും പാട്ടുകാരനായിരുന്നതുകൊണ്ടാകും കു ഞ്ഞായിരുന്നപ്പോഴേ ഞാനും പാടുമായിരുന്നു. അച്ഛൻ ത ന്നെയാണ് എന്റെ സംഗീത ഗുരു. അച്ഛന് ഏെറ ഇഷ്ടമു ള്ള രണ്ടു പാട്ടുകളായിരുന്നു 'മിന്നാ... മിനുങ്ങേ.... മിന്നും മി നുങ്ങേ....എന്നതും 'തീരം ഉറങ്ങി... തിരകൾ ഉറങ്ങി...' എന്ന പാട്ടും. ഈ രണ്ടുപാട്ടുകളും അച്ഛനാണ് എന്നെ പാടി പഠിപ്പിച്ചത്. ഒരുപാടു വേദികളിൽ ഞാൻ ഈ രണ്ടുപാട്ടും പാടിയിട്ടുണ്ട്. മത്സരങ്ങളിൽ എനിക്ക് ഒരുപാടു സമ്മാനവും കിട്ടിയിട്ടുണ്ട്. അച്ഛന്റെ ഇഷ്ടപ്പെട്ട പാട്ടുകൾ തന്നെയാണ് എന്റെയും ഇഷ്ടപ്പെട്ട പാട്ടുകൾ. അച്ഛൻ അറിയാതെയാണ് ഞാൻ മിമിക്രി അവതരിപ്പി ച്ചു തുടങ്ങിയത്. ആദ്യമൊക്കെ വീട്ടിൽ മാത്രമായിരുന്നു മി മിക്രി. അച്ഛന്റെ പഴയ കസറ്റുകൾ കണ്ട് അനുകരിക്കുക യായിരുന്നു ചെയ്തിരുന്നത്. ഒരിക്കൽ അച്ഛൻ അത് കണ്ടു പിടിച്ചു. എന്നോട് മിമിക്രി അവതരിപ്പിക്കാൻ പറഞ്ഞു. ഞാ ൻ അവതരിപ്പിച്ചപ്പോൾ അച്ഛൻ ഭയങ്കര ചിരി. െതറ്റുകൾ തിരുത്തി പറഞ്ഞുതന്നു. വി.എസ് അച്യുതാനന്ദനെയും ഉമ്മൻചാണ്ടിയെയുമൊക്കെ ഞാൻ അനുകരിക്കും. അച്ഛന് ഏറ്റവും ഇഷ്ടം ഞാൻ ഇന്നസെന്റിനെ അനുകരിക്കുന്നതായിരുന്നു. നല്ല ഒറിജിനാലിറ്റിയുണ്ടെന്ന് പറഞ്ഞ് പ്രോത്സാഹിപ്പിക്കുമായിരുന്നു. ഒരു വേദിയിൽ ചെന്നാൽ ഞാൻ കലാഭവൻ മണിയുെട മകളാെണന്ന് അറിഞ്ഞാൽ എന്നോട് പാടാനും മിമിക്രി അവതരിപ്പിക്കാനുമൊക്കെ പറയും. ഒരുനിമിഷം ഞാൻ മനസ്സിൽ അച്ഛനെ നമസ്കരിച്ച് പാടും. ഇതിനിടയിൽ ഞാൻ രണ്ടു സി.ഡി. കളിൽ പാടിയിരുന്നു. ര ണ്ടു ഭക്തിഗാനങ്ങളും ഒരു നാടൻപാട്ടും. അയ്യപ്പനെക്കുറിച്ചും മുത്തപ്പനെക്കുറിച്ചുമുള്ള ഭക്തിഗാനങ്ങളാണു പാടിയത്. പി ന്നെ, പുഞ്ചവരമ്പത്തേ.... എന്നു തുടങ്ങുന്ന നാടൻ പാട്ടും. അ ച്ഛന്റെ ഓർമയ്ക്കായി പാട്ടും മിമിക്രിയുമൊക്കെ തുടർന്നു കൊണ്ടുപോകണമെന്നാണ് എന്റെ ആഗ്രഹം. അച്ഛൻ മരിച്ച് ഒരാഴ്ചയ്ക്കുള്ളിലായിരുന്നു പത്താംക്ലാസ് പരീക്ഷ. അച്ഛന് എന്താണു സംഭവിച്ചത് എന്ന് എനിക്ക് ഉൾക്കൊള്ളാനായില്ല. കുറേ ആൾക്കാർ, ബഹളം അതൊക്കെ ബോധമില്ലാത്തതുപോലെ ഞാൻ കാണുകയായിരുന്നു. പിന്നീടാണ് യാഥാർഥ്യങ്ങൾ ബോധ്യപ്പെട്ടു തുടങ്ങിയത്. എങ്കിലും അച്ഛൻ ലൊക്കേഷനിലേക്കു പോയി എന്നു തന്നെ ഞാൻ വിശ്വസിച്ചു. അങ്ങനെ വിശ്വസിച്ചാണ് ഞാൻ പരീക്ഷ എഴുതി യത്. നല്ല മാർക്കു കിട്ടി. ചാലക്കുടി സി.എം.ഐ പബ്ലിക് സ്കൂ ളിൽ പ്ലസ്ടു വിദ്യാർഥിനിയാണു ഞാൻ. അച്ഛനു കൊടുത്ത വാക്കു പാലിക്കണം. അതുകൊണ്ടു പഠനത്തിലാണ് എന്റെ ശ്രദ്ധ മുഴുവൻ. അച്ഛൻ മരിച്ചതിനുശേഷം അമ്മ വീടിനു പുറത്തിറങ്ങാറില്ല. അച്ഛൻ ഉണ്ടായിരുന്നപ്പോഴും അച്ഛനോടൊപ്പമല്ലാതെ അമ്മ വീടിനു പുറത്ത് പോകാറുണ്ടായിരുന്നില്ല. അമ്മയുെട സപ്പോർട്ടാണ് എന്റെ ബലം. ഇടയ്ക്കിടയ്ക്ക് ഞങ്ങളെയും കൊണ്ട് അച്ഛൻ യാത്ര പോകാറുണ്ടായിരുന്നു. കുടുംബത്തിലെ എല്ലാവരും കാണും ആ യാത്രയിൽ. അച്ഛന് അതാണ് ഇഷ്ടം. അങ്ങനെയൊരിക്കൽ ഞങ്ങൾ വയനാടു പോയി. മുത്തങ്ങയിലാണു രാത്രി താമസിച്ചത്. കുന്നിനു മുകളിലുള്ള ബംഗ്ലാവായിരുന്നു അത്. രാത്രി പുലി ഇറങ്ങാറുണ്ടെന്ന് അ വിടെയുള്ളവർ പറഞ്ഞു. ചൂടുകാലമായിരുന്നു അത്. രാത്രി ഞങ്ങൾ കിടന്ന മുറിയിൽ വലിയ ജനാലയുണ്ട്. പക്ഷേ അഴിക ളില്ല. ചൂടു കാരണം അച്ഛൻ ജനാല തുറന്നിട്ടു. അതുവഴി പു ലി വരും എന്നു ഞങ്ങൾ പറഞ്ഞപ്പോൾ അച്ഛൻ പറഞ്ഞു; ഏയ് പുലിയൊന്നും വരില്ല. കുറച്ചു കഴിഞ്ഞപ്പോൾ ഞങ്ങൾ കേൾക്കുന്നത് പുലി അമറുന്ന ശബ്ദമാണ്. 'നിങ്ങൾക്ക് പേടി യുണ്ടല്ലേ... എനിക്ക് പേടിയില്ല എന്നു പറഞ്ഞ് അച്ഛൻ ജ നാല അടച്ചു. ഇതായിരുന്നു അച്ഛന്റെ സ്വഭാവം. എന്തിലും ഏതിലും അച്ഛൻ തമാശ കണ്ടെത്തും. അത് എത്ര ദുഃഖമുള്ള കാര്യമായാലും. കുട്ടിക്കാലത്ത് വയറു നിറയെ ആഹാരം കഴിക്കാനുള്ള യോഗം അച്ഛന് ഉണ്ടായിരുന്നില്ല. അതുകൊണ്ട് ൈദവത്തെ കരുതും പോലെയാണ് അച്ഛൻ ആഹാരത്തെ കരുതിയിരുന്നത്. ഞങ്ങൾ ആരെങ്കിലും ആഹാരം ബാക്കി വച്ചാൽ അച്ഛൻ ശകാരിക്കാനൊന്നും നിൽക്കില്ല. ഇങ്ങനെ ഒരു പാട്ടു പാട്ടും; ആ പാട്ടിൽ എല്ലാം അടങ്ങിയിട്ടുണ്ട്. പിന്നീട് ആർക്കും ആ ഹാരം ബാക്കി വയ്ക്കാനൊന്നും തോന്നില്ല. അച്ഛൻ ന ല്ലൊരു പാചകക്കാരനായിരുന്നു. അച്ഛൻ വെറുതെ ചോറെ ടുത്ത് ഉരുളയാക്കി തന്നാൽ പോലും അതിന് പ്രത്യേകമായൊ രു രുചിയുണ്ടാകും. അച്ഛൻ വീട്ടിലുള്ള ദിവസം ഒരു പാത്ര ത്തിൽ നിന്നായിരുന്നു ഞങ്ങൾ ആഹാരം കഴിച്ചിരുന്നത്. കുടുംബത്തിൽ എന്ത് വിശേഷമുണ്ടെങ്കിലും അച്ഛന്റെ പ്ര ത്യേക പാചകമുണ്ടാകും. നല്ല ൈകപുണ്യമായിരുന്നു അ ച്ഛന്. ആ കൈപുണ്യം അറിഞ്ഞവർ പിന്നെ ഒരിക്കലും ആ രുചി മറക്കില്ല. എനിക്ക് ഇഷ്ടപ്പെട്ട മാമ്പഴക്കൂട്ടാൻ അച്ഛൻ ഉണ്ടാക്കിത്തരുമായിരുന്നു. അച്ഛന്റെ സ്പെഷൽ ഐറ്റം ആണത്. മാമ്പഴമെന്ന് പറയുമെങ്കിലും പച്ചമാങ്ങയും സവാളയും കൂടിച്ചേർന്ന ഒരു കറിയാണ്. അത് മാത്രം മതി ഊണു കഴിക്കാൻ. അത്രയ്ക്കും രുചിയായിരുന്നു. അച്ഛൻ മരിച്ചതിനുശേഷം ഞങ്ങളുടെ വീട്ടിൽ നോ ൺ വെജ് പാചകം ചെയ്യാറില്ല. ഞാനും അമ്മയും നോൺവെജ് കഴിക്കാറുമില്ല. വീടിനോടു ചേർന്ന് ഇപ്പോഴൊരു സർപ്പക്കാവുണ്ട്. പാമ്പുമേക്കാവിലെ തിരുമേനിമാർ വന്നാണ് പൂജ. അ തിനടുത്താണ് അച്ഛന്റെ കുടീരം. സർപ്പക്കാവ് നേരത്തെ അവിെട ഉണ്ടായിരുന്നതായി പറയപ്പെടുന്നു. കാലാകാലങ്ങ ളായി അത് മണ്ണിനടിയിൽ മറഞ്ഞുകിടക്കുകയായിരുന്നു. ഇ പ്പോഴാണ് അത് വെളിച്ചത്തു കൊണ്ടു വന്നത്. അച്ഛൻ നല്ല ദൈവവിശ്വാസിയായിരുന്നു. അച്ഛൻ നന്നായി പടം വരയ്ക്കുമായിരുന്നു. അത് അധികമാർക്കും അറിഞ്ഞുകൂടാ ഞങ്ങൾ വീട്ടിലുള്ളവർക്കല്ലാതെ. അച്ഛന്റെ പടത്തിന് നല്ല ഒറിജിനാലിറ്റിയുണ്ടായിരുന്നു. ഒ രാൾ തൊട്ടുമുന്നിൽ വന്നു നിൽക്കുന്നതുപോലെ തോന്നും ആ പടങ്ങൾ കണ്ടാൽ. ഒഴിവുവേളകളിലായിരുന്നു അച്ഛന്റെ ഈ കലാപ്രവർത്തനം. സിനിമയിൽ എല്ലാവർക്കും തിരക്കാണല്ലോ? അതുകൊണ്ടാകും ആരും വിളിക്കാറൊന്നുമില്ല. ദിലീപ് അങ്കിൾ ഇടയ്ക്കിടയ്ക്ക് വിളിക്കും. അതൊരു വലിയ ആശ്വാസമാണ്. ഒരു ദിവസം അദ്ദേഹം വീട്ടിൽ വന്നിരുന്നു. എന്നോട് കുറേ സംസാരിച്ചു. എന്നെ ആശ്വസിപ്പിച്ചിട്ടാണ് പോയത്. അച്ഛന്റെ കുടീരം കാണാൻ ദിവസവും ആൾക്കാരു വരുന്നുണ്ട്. മി ക്കപേരും സകുടുംബമാണു വരുന്നത്. വരുന്നവരെയെല്ലാം കാ ണാനോ സംസാരിക്കാനോ ഞങ്ങൾക്ക് കഴിയാറില്ല. അച്ഛൻ കൂടെക്കൂടെ ഓർമ്മിപ്പിക്കാറുണ്ടായിരുന്നു; അഹങ്കാരമാണ് നമ്മുടെ ഒന്നാം ന മ്പർ ശത്രു. അഹങ്കാരമില്ലാതെ വളരണം. അതൊക്കെ വലിയ പാഠങ്ങളാണ്. അച്ഛൻ പഠിപ്പിച്ചത്. പലതും പാട്ടിലൂടെ പറഞ്ഞു തന്ന അച്ഛൻ ദിവസം ഒരു പ്രാവശ്യമെങ്കിലും ഈ പാട്ട് പാടുമായിരുന്നു. അതുപോലെ അച്ഛന് ഇഷ്ടമായിരുന്നു ആ പാട്ട്. ഇപ്പോഴും എവിടെയെങ്കിലും അത് കേൾക്കുമ്പോൾ അറിയാ തെ കണ്ണുനിറയും. ഞാൻ വെറുതെ ആകാശത്തു നോക്കും. മരിച്ചുപോയവർ നക്ഷത്രങ്ങളായി ജനിക്കും എന്നല്ലേ വി ശ്വാസം. ഏതു നക്ഷത്രമായിരിക്കും എന്റെ അച്ഛൻ. ഞാൻ അമ്മയോടു ചോദിക്കും. ബന്ധുക്കളോടും ചോദിക്കും. അ പ്പോൾ അമ്മ കരയും. വർഷം ഒന്നു കഴിഞ്ഞെങ്കിലും ആരെ ങ്കിലും മണിയെന്നു പറഞ്ഞാൽ തന്നെ അമ്മയുെട കണ്ണുക ൾ നിറയും. എന്തിനായിരുന്നു എന്റെ പൊന്നച്ഛാ ഇത്ര തിടു ക്കം. എങ്ങോട്ടാണ് അച്ഛൻ പോയത്? അച്ഛന്റെ മകളുടെ സങ്കടം അച്ഛൻ അറിയുന്നുണ്ടാവുമോ എന്തോ? കാറ്റു വീശുമ്പോൾ, മുറിക്കുളളിൽ അച്ഛന്റെ ചിരിക്കുന്ന ചിത്രങ്ങൾ കാണുമ്പോൾ തോന്നും. അച്ഛൻ എങ്ങും പോയി ട്ടില്ല. ഇവിടെ തന്നെ ഉണ്ട്, എന്റെ അച്ഛൻ. അച്ഛന്റെ ബ ലികുടീരത്തിനടുത്തിരിക്കുമ്പോൾ ഒരു പ്രത്യേകതരം കാറ്റു വ രും. ആ കാറ്റിന് അച്ഛന്റെ മണമായിരിക്കും. അച്ഛന് പെ ർഫ്യൂമുകൾ വളരെ ഇഷ്ടമായിരുന്നു. അച്ഛൻ അടുത്തു വ രുമ്പോൾ നല്ല മണമായിരിക്കും. ആ മണമാണ് ചില സമയ ത്തെ കാറ്റിന്. കേൾക്കുന്നവർക്ക് വിശ്വസിക്കാൻ പ്രയാസം തോന്നാം. എ ങ്കിലും സത്യമാണ് ഞങ്ങൾ ഇപ്പോഴും അച്ഛന്റെ ശബ്ദം കേൾക്കാറുണ്ട്. ചിലപ്പോൾ ചിരി കേൾക്കും. ചിലപ്പോൾ ഞങ്ങളെ പേരെടുത്ത് വിളിക്കും. ഞങ്ങൾ വിളി കേൾക്കും. അച്ഛനല്ലാതെ ആരാണ് ആ സ്വരത്തിൽ ഞങ്ങളെ വിളിക്കു ന്നത്. എപ്പോഴും അച്ഛൻ പിന്നിലുണ്ട് എന്ന് ഉറപ്പാണ്. കാ റ്റായും ചിരിയായും സ്വരമായുമൊക്കെ അച്ഛൻ ഞങ്ങളോടൊപ്പമുണ്ട്. അച്ഛനെ സ്വപ്നം കാണാറുണ്ട് പലപ്പോഴും. ഷൂട്ടിങ് കഴിഞ്ഞ് അച്ഛൻ വീട്ടിൽ തിരിച്ചുവരുന്നതായാണ് പല സ്വ പ്നങ്ങളും അവസാനിക്കുന്നത്.ഞാൻ കിടക്കുന്ന മുറി നി റയെ അച്ഛന്റെ പടങ്ങളാണ്. അച്ഛന്റെ ചിരി നിറഞ്ഞ മു ഖം കണി കണ്ടാണ് ഞാൻ ഉണരാറുള്ളത്. കുളി കഴിഞ്ഞാ ൽ അച്ഛന്റെ കുടീരത്തിൽ വിളക്കു കത്തിച്ച് തൊഴുതിട്ടേ സ്കൂളിൽ പോകാറുള്ളു. ൈവകുന്നേരം തിരിച്ചുവന്ന് ചന്ദന ത്തിരി കത്തിച്ചിട്ടേ ഞാൻ പഠിക്കാനിരിക്കൂ. അതൊരു നിഷ്ഠ യാണ് കഴിഞ്ഞ ഒരു വർഷമായി. അച്ഛന് എന്തു സംഭവിച്ചു എന്ന് എനിക്ക് അറിഞ്ഞുകൂടാ. ഞങ്ങൾക്ക് എങ്ങനെ അച്ഛ നെ നഷ്ടമായി എന്നും അറിഞ്ഞുകൂടാ. 'കലാഭവൻ മണിയില്ലാത്ത ചാലക്കുടി ഉപ്പില്ലാത്ത കഞ്ഞി പോലെയാണ്'എന്നൊരു തമാശ ആരോ പറഞ്ഞു. ആ തമാശ കേട്ടാൽ ഏറ്റവും കൂടുതൽ ചിരിക്കുക അച്ഛനായിരിക്കുമെന്നു ഞങ്ങൾക്കറിയാം. ' അച്ഛൻ പോയിട്ട് ഒരു വർഷമായി എന്നൊന്നും തോന്നുന്നില്ല. ലൊക്കേഷനിലേക്കു പോയതുപോ ലെയാണ് തോന്നുന്നത്. അച്ഛൻ ഇനി ഒരിക്കലും വരില്ലെന്ന് കരുതാൻ ഞങ്ങൾക്കാവില്ല. അത്രയ്ക്കും സാധുവായ മനുഷ്യനായിരുന്നു. എന്റെ അച്ഛൻ.
അബുദാബി ബിഗ് ടിക്കറ്റിന്റെ 254-ാം സീരീസ് നറുക്കെടുപ്പില് 1.5 കോടി ദിര്ഹത്തിന്റെ (33 കോടിയിലേറെ ഇന്ത്യന് രൂപ) ഗ്രാന്ഡ് പ്രൈസ് സ്വന്തമാക്കി ഇന്ത്യക്കാരൻ..2015 മുതല് ഒരു കൂട്ടം സുഹൃത്തുക്കള്ക്കൊപ്പം ബിഗ് ടിക്കറ്റ് നറുക്കെടുപ്പില് പങ്കെടുക്കാറുണ്ട്... ഇനിയും നറുക്കെടുപ്പില് പങ്കെടുക്കുന്നത് തുടരാനാണ് സകീലിന്റെ പദ്ധതി... ഇത്തവണത്തെ സമ്മാനത്തുക ഇദ്ദേഹം 15 സുഹൃത്തുക്കളുമായി പങ്കിടും.. കുവൈത്തില് 17, 000 വിദേശികൾക്ക് എട്ടിന്റെ പണി. താമസരേഖ റദ്ദാക്കിയ കുവൈറ്റിന്റെ നടപടി തികച്ചും ബുദ്ധിമുട്ടുണ്ടാക്കുന്നത്. താമസരേഖ റദ്ദാക്കിയതായി കുവൈത്ത് പബ്ലിക് അതോറിറ്റി ഫോർ മാൻപവർ ആണ് അറിയിച്ചത് . കോവിഡ് പ്രതിസന്ധി രൂക്ഷമായതോടെ കുവൈത്തിൽ നിന്നും നിരവധി കുടുംബങ്ങളടക്കം വിദേശികൾ സ്വന്തം രാജ്യങ്ങളിലേക്ക് മടങ്ങുന്ന സ്ഥിതി ഉണ്ടായിരുന്നു. എന്നാൽ കഴിഞ്ഞ മൂന്ന് മാസത്തിനുള്ളിൽ 8,000 പേർ കുവൈത്തിലെ സ്ഥിര താമസം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങിയതായിട്ടാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത് . ഈ കാലയളവിൽ രാജ്യത്തിന് പുറത്തുള്ള 17,000 വിദേശികളുടെ താമസ രേഖ റദ്ദാക്കിയതായും പബ്ലിക് അതോറിറ്റി ഫോർ മാൻപവർ അറിയിക്കുകയുണ്ടായി. എന്നാൽ 2021 ജനുവരി ആദ്യം മുതൽ മാർച്ച് 20 വരെ 199 സർക്കാർ ജീവനക്കാർ സ്വകാര്യമേഖലയിലേക്ക് മാറിയാതായും കുടുംബ വിസയിലുള്ള 1048 ജീവനക്കാർ സ്വകാര്യമേഖലയിലേക്ക് മാറിയതയും കണക്കുകൾ വെളിപ്പെടുത്തുന്നുണ്ട് . കൂടാതെ രാജ്യത്ത് തുടരുന്ന 181,000 വിദേശ തൊഴിലാളികളുടെ വർക്ക് പെർമിറ്റുകൾ പുതുക്കിയാതായും 459 വർക്ക് വിസകളും, 735 വർക്ക് പെർമിറ്റുകളും അതോറിറ്റി നൽകിയതായി കണക്കുകൾ വ്യക്തമാക്കുന്നു. അതോടൊപ്പം പുതിയ ഓട്ടോമേറ്റഡ് സംവിധാനത്തിലൂടെ കുവൈത്തിൽ തുടരുന്ന 18,858 വിദേശികളുടെ യൂണിവേഴ്സിറ്റി ബിരുദ സർട്ഫിക്കറ്റുകൾ അതോറിറ്റി അംഗീകരിച്ചതായും സ്ഥിതിവിവരക്കണക്കുകൾ വെളിപ്പെടുത്തുന്നുണ്ട്. അതേ സമയം കുവൈത്തിൽ വിദേശികൾക്കുള്ള പ്രവേശന വിലക്ക് വീണ്ടും നീട്ടി. വിദേശികൾക്ക് പ്രവേശനം നൽകാനുള്ള തീരുമാനം വ്യോമയാന വകുപ്പ് റദ്ദാക്കി. ആരോഗ്യമന്ത്രാലയത്തിന്റെ നിർദേശാനുസരണമാണ് വ്യോമയാന മന്ത്രാലയത്തിന്റെ നടപടി. ഇനിയൊരു അറിയിപ്പുണ്ടാകുന്നത് വരെ കുവൈത്തിൽ വിദേശികൾക്ക് പ്രവേശനം നൽകില്ല. കോവിഡ് സാഹചര്യം വിലയിരുത്തിയാണ് തീരുമാനം. സ്വദേശികൾ, അവരുടെ അടുത്ത ബന്ധുക്കൾ, നയതന്ത്ര ഉദ്യോഗസ്ഥർ, കുടുംബാംഗങ്ങൾ, ഗാർഹിക തൊഴിലാളികൾ, പൊതു-സ്വകാര്യ മെഡിക്കൽ രംഗത്ത് ജോലിചെയ്യുന്നവർ, അവരുടെ കുടുംബം എന്നിവർക്ക് പ്രവേശനം നൽകും. ഏഴ് ദിവസം ഹോട്ടലിലും ഏഴ് ദിവസം വീട്ടിലുമാണ് ക്വാറന്റീനിൽ കഴിയേണ്ടത്. നേരത്തെ ഫെബ്രുവരി ഏഴുമുതൽ രണ്ടാഴ്ചത്തേക്കാണ് കോവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായി വിലക്ക് ഏർപ്പെടുത്തിയിരുന്നത്.
പൂജപ്പുര സെന്ട്രല് ജയിലില് കോവിഡ് സ്ഥിരീകരിച്ച തടവുപുളളികളുടെ ഭക്ഷണക്രമം പുതുക്കി നിശ്ചയിച്ചു. പാല്, മുട്ട ഉള്പ്പെടെ പ്രോട്ടീന് ധാരാളം അടങ്ങിയ ഭക്ഷണം ഭക്ഷണക്രമത്തില് ഉള്പ്പെടുത്തി. വിറ്റാമിന് സി കൂടുതലായി അടങ്ങിയിട്ടുളള നാരങ്ങയും നല്കാന് തീരുമാനിച്ചിട്ടുണ്ട്. രോഗപ്രതിരോധ ശേഷിക്ക് നാരങ്ങ ഉത്തമമാണ് എന്നതിനാലാണ് ഇത് നല്കാനും തീരുമാനിച്ചത്. ഡോക്ടര്മാരുടെ നിര്ദേശപ്രകാരമാണ് പ്രോട്ടീന് അടങ്ങിയ ഭക്ഷണം കൂടുതലായി നല്കാന് തീരുമാനിച്ചതെന്ന് ജയില് സൂപ്രണ്ട് നിര്മ്മലാന്ദന് നായര് പറഞ്ഞു. പൂജപ്പുര സെന്ട്രല് ജയിലില് കോവിഡ് വ്യാപനം രൂക്ഷമാണ്. ഇതുവരെ 470 തടവുപുളളികള്ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ ജയിലില് തന്നെ ക്വാറന്റൈന് സംവിധാനം ഒരുക്കിയിരിക്കുകയാണ്. സാധാരണ ഭക്ഷണത്തിന് പുറമേയാണ് പ്രോട്ടീന് കൂടുതലായി അടങ്ങിയ ഭക്ഷണവും നല്കുന്നത്. നിലവില് കോവിഡ് ബാധിതര്ക്ക് പ്രതിദിനം 200 മില്ലിലിറ്റര് പാലും, ഒരു മുട്ടയും ചുക്കു കാപ്പിയും നല്കുന്നുണ്ട്. വെളളിയാഴ്ച മുതല് ഇതൊടൊപ്പം പഴവും നാരങ്ങയും ബ്രെഡും നല്കാന് തീരുമാനിച്ചിട്ടുണ്ടെന്നും നിര്മ്മലാനന്ദന് നായര് പറഞ്ഞു. ഡോക്ടര്മാരുടെ നിര്ദേശപ്രകാരം പ്രഭാത ഭക്ഷണത്തിന്റെ അളവ് കൂട്ടിയിട്ടുണ്ട്. നിലവില് ചപ്പാത്തിയും ഉപ്പുമാവുമാണ് ഒന്നിടവിട്ട ദിവസങ്ങളില് നല്കുന്നത്. ഇനിമുതല് കോവിഡ് ബാധിതര്ക്ക് 250 ഗ്രാം ഗോതമ്പുപൊടി ഉപയോഗിച്ചുളള ചപ്പാത്തികള് നല്കും. ഉപ്പുമാവും അധികമായി നല്കാനാണ് തീരുമാനം. രോഗബാധയില് നിന്ന് വേഗത്തില് സുഖംപ്രാപിക്കാനാണ് കൂടുതല് പ്രോട്ടീന് അടങ്ങിയ ഭക്ഷണം നല്കാന് തീരുമാനിച്ചതെന്ന് നിര്മ്മലാനന്ദന് നായര് പറഞ്ഞു. മൂന്ന് കഷ്്ണം ബ്രെഡും ഒരു നാരങ്ങയും ഒരു പഴവും നിത്യേന നല്കാനാണ് തീരുമാനം. രോഗബാധ പിടിപെടാന് സാധ്യത കൂടുതല് ഉളളതിനാല് കോവിഡ് ബാധിക്കാത്ത മറ്റ് തടവുപുളളികളും പുതുക്കിയ ഭക്ഷണക്രമം നല്കണമെന്ന് ആവശ്യപ്പെടുന്നുണ്ട്.
മുൻ ഓസ്ട്രേലിയൻ താരവും നിലവിൽ ഓസ്ട്രേലിയൻ ദേശീയ ടീമിന്റെ സഹ പരിശീലകനുമായ ആൻഡ്രൂ മക്ഡോണാൾഡാണ് ഐപിഎൽ ടീമായ രാജസ്ഥാൻ റോയൽസിന്റെ മുഖ്യ പരിശീലകൻ. കഴിഞ്ഞ വർഷമായിരുന്നു മക്ഡോണാൾഡുമായി മൂന്ന് വർഷ കരാർ രാജസ്ഥാൻ ഒപ്പു വെച്ചത്. എന്നാൽ ഐപിഎല്ലിന് തൊട്ടു മുൻപ് ഓസ്ട്രേലിയയുടെ ഇംഗ്ലണ്ട് പര്യടനം നടക്കുന്നതിനാൽ ഐപിഎല്ലിന്റെ തുടക്കം മക്ഡൊണാൾഡിന്റെ സേവനം രാജസ്ഥാന് ലഭിക്കുമോ എന്ന് ആശങ്കയുണ്ടായിരുന്നു. എന്നാൽ ഓസ്ട്രേലിയക്കൊപ്പമുള്ള ചുമതല തൽക്കാലം ഒഴിവാക്കി രാജസ്ഥാൻ റോയൽസിൽ ചേരാൻ മക്ഡൊണാൾഡ് തീരുമാനിച്ചതോടെ അത്തരം ആശങ്കകൾക്ക് അവസാനമായി. ആൻഡ്രൂ മക്ഡൊണാൾഡ് ഇംഗ്ലണ്ട് പര്യടനത്തിനുള്ള ഓസ്ട്രേലിയൻ ടീമിനൊപ്പമുണ്ടാവില്ലെന്നും ഈ സമയം അദ്ദേഹം ഐപിഎൽ ടീമായ രാജസ്ഥാൻ റോയൽസിന്റെ പരിശീലക ചുമതല ഏറ്റെടുക്കുന്നതിനായി യു എ ഇ യിലേക്ക് പറക്കുമെന്നും ക്രിക്കറ്റ് ഓസ്ട്രേലിയ തലവൻ ബെൻ ഒളിവർ വ്യക്തമാക്കിയിട്ടുമുണ്ട്. രാജസ്ഥാൻ റോയൽസിന്റെ പരിശീലകനായി പ്രവർത്തിക്കാൻ അനുവാദം നൽകിക്കൊണ്ടാണ് മക്ഡൊണാൾഡിനെ ഓസ്ട്രേലിയയുടെ സഹ പരിശീലനാക്കിയതെന്നും, അത് കൊണ്ടുതന്നെ ഇക്കാര്യത്തിൽ ക്രിക്കറ്റ് ഓസ്ട്രേലിയക്ക് യാതൊരു പ്രശ്നങ്ങളുമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേ സമയം രാജസ്ഥാൻ റോയൽസിന് വലിയ ആശ്വാസം സമ്മാനിക്കുന്ന വാർത്തയാണിത്. ഈ വർഷത്തെ ഐപിഎല്ലിനായി ആദ്യം യു എ ഇ യിലേക്ക് എത്തുന്ന ടീമുകളിലൊന്ന് രാജസ്ഥാൻ റോയൽസ് ആയിരിക്കുമെന്ന് ഏകദേശം ഉറപ്പായിട്ടുണ്ട്. ഓഗസ്റ്റ് 20 ന് അവർ ഇന്ത്യ വിടുമെന്നാണ് സൂചനകൾ. മക്ഡൊണാൾഡും ഇതിനടുത്ത തീയതി യു എ ഇ യിൽ എത്തുമെന്നാണ് കരുതപ്പെടുന്നത്.
കോഴിക്കോട്ഃ പാലത്തായി പീഡനക്കേസില് പ്രതിയെ രക്ഷിക്കുന്നതിനായി സര്ക്കാര് കൂട്ടുനില്ക്കുന്നതായി ആരോപിച്ച് യൂത്ത് ലീഗ് നേതാവ് പി. കെ. ഫിറോസ്. ക്രൈംബ്രാഞ്ച് കോടതിയില് നല്കിയ റിപ്പോര്ട്ട് പരാമര്ശിച്ചുകൊണ്ടാണ് ഫിറോസിന്റെ ആരോപണം. പോക്സോ കേസ് ഒഴിവാക്കിയത് സ്വമേധയാ അല്ലെന്നും സര്ക്കാറിന്റെ ഡയറക്ടര് ജനറല് ഓഫ് പ്രോസിക്യൂഷന്റെ നിയമമോപദേശപ്രകാരമാണെന്നുമാണ് ക്രൈംബ്രാഞ്ച് കോടതിയില് റിപ്പോര്ട്ട് നല്കിയിരിക്കുന്നത്. പീഡനത്തിന് ഇരയായ പെണ്കുട്ടി കള്ളം പറയുന്ന ആളാണെന്നും മതിഭ്രമം ഉള്ള വ്യക്തിയാണെന്നും റിപ്പോര്ട്ടില് പറയുന്നുണ്ടെന്നും ഇത് വിചാരണയില് പ്രതിയെ സഹായിക്കുമെന്നും ഫിറോസ് പറയുന്നു. പാലത്തായിയിലെ പീഢനക്കേസില് പ്രതിയെ സഹായിക്കാന് സര്ക്കാര് കൂട്ടു നില്ക്കുന്നതിന്റെ ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് ഇപ്പോള് പുറത്ത് വരുന്നത്. പോക്സോ കേസ് ഒഴിവാക്കിയത് സ്വമേധയാ അല്ലെന്നും സര്ക്കാറിന്റെ ഡയറക്ടര് ജനറല് ഓഫ് പ്രോസിക്യൂഷന്റെ നിയമമോപദേശപ്രകാരമാണെന്നുമാണ് ക്രൈംബ്രാഞ്ച് കോടതിയില് റിപ്പോര്ട്ട് നല്കിയത്. കൂടാതെ ഇരയായ പെണ്കുട്ടി കള്ളം പറയുന്ന ആളാണെന്നും ഹലൂസിനേഷന്(മതിഭ്രമം) ഉള്ള വ്യക്തിയാണെന്നും റിപ്പോര്ട്ടില് പറയുന്നു. ഈ റിപ്പോര്ട്ടില് ഇങ്ങനെ പറഞ്ഞിരിക്കുന്നത് വിചാരണയില് പ്രതിയെ സഹായിക്കാന് കാരണമാകാവുന്നതാണ്. അതേ സമയം പെണ്കുട്ടി ശാരീരികമായി പീഢിപ്പിക്കപ്പെട്ടു എന്ന മെഡിക്കല് റിപ്പോര്ട്ടോ പെണ്കുട്ടിക്കനുകൂലമായി സഹപാഠികള് നല്കിയ മൊഴിയോ കോടതിയില് സമര്പ്പിച്ചിട്ടുമില്ല. കുട്ടികള്ക്കെതിരായ അതിക്രമത്തില് സ്ഥലമോ സമയമോ പറയുന്നതില് കൃത്യതയില്ലെങ്കില് പോലും കുട്ടികളുടെ മൊഴി അവിശ്വസിക്കേണ്ടതില്ലെന്ന നിരവധി കോടതി വിധികളുള്ള ഒരു നാട്ടിലാണ് അക്കാരണം പറഞ്ഞ് പോക്സാ ചാര്ജ് പോലും ചുമത്താതെ പ്രതിയെ ഈ സര്ക്കാര് സഹായിക്കുന്നത്. ശിശുക്ഷേമ മന്ത്രിയുടെ നാട്ടിലെ ഒരു പെണ്കുട്ടിയുടെ ഗതിയിതാണെങ്കില് മറ്റുള്ളവരുടെ ഗതിയെന്താവും?
സമിതിയുടെ ഒരു വർഷത്തെ പ്രവർത്തന റിപ്പോർട്ടും വരവ് ചെലവ് കണക്കുകളും അവതരിപ്പിച്ചു. സമിതി ഏകകണ്ഠമായി അംഗീകരിച്ചു. ലോകം ലാഭചിന്തയില് അഭിരമിക്കുമ്പോള് മനുഷ്യജീവനുപോലും രണ്ടാം സ്ഥാനമേയുളളൂ ! ആഗോളവത്ക്കരണം, ഉദാരവത്ക്കരണം, സ്വകാര്യവത്ക്കരണം എന്നിവയാണ് വേദവാക്യങ്ങള്. ലാഭമാണ് ദൈവം ! കോവിഡ് കാലത്തുപോലും ഇതിനു മാറ്റമില്ല. . . (ലേഖനം) ജില്ലയില് പത്തു മണ്ഡലം പ്രസിഡന്റുമാരെ തെരെഞ്ഞടുത്തതില് ശ്രീലക്ഷമിയാണ് ഏക വനിത. കാടുകയറിയ ക്ഷേത്ര പരിസരങ്ങളും ഉപയോഗിക്കാനാകാതെ പായലും കാടും താമരയും നിറഞ്ഞു കിടക്കുന്ന ക്ഷേത്രക്കുളവും ഒക്കെ അലോസരപ്പെടുത്തുന്ന കാഴ്ചകളായി മാറി. ഓച്ചിറയിൽ കണ്ട കാഴ്ചകൾ !
ഇഡ്ഡലി, ദോശ, ചപ്പാത്തി എന്നിവയുടെ കൂടെ കഴിക്കാൻ പറ്റിയ രുചികരമായ ചട്ണി ആണ് തക്കാളി ചട്നി. വളരെ രുചികരമായ രീതിയിൽ ഇവ എങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം. ചേരുവകൾ : © Copyright Malayali Life 2018. All rights reserved.
സര്ക്കാരിനെതിരായ പ്രചാരവേലകള് അവസാനിപ്പിക്കണമെന്നും സിപിഎം വ്യക്തമാക്കിയിട്ടുണ്ട്. അഞ്ച് ദിവസത്തിന് ശേഷം കേരളം ഒറ്റയടിക്ക് കൊവിഡ് കണക്കുകൾ പുറത്ത് വിട്ടതാണ് രാജ്യത്തെയാകെ കൊവിഡ് കണക്ക് ഉയരാനിടയാക്കിയെന്ന് ചൂണ്ടികാണിച്ചാണ് ആരോഗ്യ മന്ത്രാലയം കേരളത്തിന് കത്തയച്ചത്. മുഖ്യമന്ത്രി പിണറായി വിജയൻ സിപിഎം സംസ്ഥാനസമ്മേളനത്തിൽ അവതരിപ്പിച്ച നവകേരള നയരേഖ പാർട്ടി നയത്തിന് അനുസൃതം തന്നെയെന്ന് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. നവകേരള രേഖയ്ക്ക് എതിരെ നിലവിൽ നടക്കുന്നത് ദുഷ്പ്രചാരണങ്ങളാണ്. പാർട്ടി കോൺഗ്രസിൽ അവതരിപ്പിക്കാനിരിക്കുന്ന രാഷ്ട്രീയപ്രമേയവും നവകേരള നയരേഖയും തമ്മിൽ നയപരമായ ഭിന്നതകളില്ല. "ഈ നയരേഖ പാർട്ടിയുടെ പൊതുവായ നയങ്ങൾക്ക് എതിരാണെന്ന പ്രചാരണമാണ് നിലവിൽ നടന്നുകൊണ്ടിരിക്കുന്നത്. ഇടതുപക്ഷജനാധിപത്യമുന്നണിക്ക് തുടർഭരണം ലഭിച്ചത് ഇഷ്ടപ്പെടാത്ത ഒരു വിഭാഗം ആളുകൾ കേരളത്തിലുണ്ട്. ഇപ്പോൾ നയരേഖയിൽ അവതരിപ്പിച്ച കാഴ്ചപ്പാടുകൾ എന്താണെന്ന് മനസ്സിലാക്കാത്ത ആളുകളാണ് ഇത്തരത്തിൽ തെറ്റായ പ്രചാരണം നടത്തുന്നത്. യുഡിഎഫും ബിജെപിയും മറ്റ് തത്പരകക്ഷികളുമാണ് ഈ ദുഷ്പ്രചാരണത്തിന് പിന്നിൽ. ജനകീയജനാധിപത്യ വിപ്ലവം പൂർത്തീകരിച്ച് അധികാരത്തിൽ വരുന്ന സർക്കാർ പോലും പ്രത്യക്ഷവിദേശനിക്ഷേപം അനുവദിക്കും എന്നാണ് പറഞ്ഞിട്ടുള്ളത്. അതേസമയം, സമ്പദ്ഘടനയുടെ മൊത്തത്തിലുള്ള താത്പര്യങ്ങൾക്ക് എതിരായി വരുന്ന വിദേശനിക്ഷേപങ്ങളെ സ്വീകരിക്കുകയില്ല. ഇതും പാർട്ടിയുടെ കേന്ദ്രനേതൃത്വത്തിന്റെ നയവും തമ്മിൽ യാതൊരു വൈരുദ്ധ്യവുമില്ല എന്നതാണ് വാസ്തവം. കേരളത്തിലെ വിദ്യാഭ്യാസരംഗത്ത് സ്വകാര്യ മൂലധനനിക്ഷേപം ഇപ്പോഴുമുണ്ട്. അത് തുടരും. സ്വകാര്യനിക്ഷേപം വരുമ്പോൾ പാവപ്പെട്ടവർക്ക് സംരക്ഷണം ഉറപ്പാക്കണം. തുടർഭരണം ലഭിച്ച സാഹചര്യത്തിലാണ് നയരേഖ അവതരിപ്പിക്കുന്നത്. നയരേഖ നടപ്പാക്കാൻ നിയമഭേദഗതി ആവശ്യമാണെങ്കിൽ അത് കൊണ്ടുവരും", എന്ന് കോടിയേരി. ഇന്നലെ വൈകിട്ട് പിണറായി വിജയൻ അവതരിപ്പിച്ച നവകേരള നയരേഖ പാർട്ടി നാളെ ചർച്ച ചെയ്യാനിരിക്കുകയാണ്. പാർട്ടിയ്ക്ക് അകത്തും പൊതുസമൂഹത്തിലും രേഖ ചർച്ച ചെയ്യുമെന്നും കോടിയേരി വ്യക്തമാക്കുന്നു. രേഖയ്ക്ക് നാല് ഭാഗങ്ങളുണ്ട്. അടുത്ത 25 വർഷം ഭരണം നിലനിർത്തി കേരളത്തിലെ ജീവിതനിലവാരം ഉയർത്തുകയാണ് ലക്ഷ്യം. വൈജ്ഞാനികരംഗത്ത് കുതിച്ചുചാട്ടമുണ്ടാക്കണം. ഇതിനായി സംസ്ഥാനത്തെ സർവകലാശാലകളുടെ നിലവാരം ഉയർത്തണം. പൊതുതാത്പര്യത്തിന് തടസ്സമില്ലാത്ത തരത്തിൽ വിദേശവായ്പകൾ സ്വീകരിക്കണം. പരമ്പരാഗത വ്യവസായരംഗത്ത് ആധുനികവത്കരണം കൊണ്ടുവരണം - കോടിയേരി പറയുന്നു. തല്ക്കാലം ഒരടി പിന്നോട്ട് വച്ചെന്നും കര്ഷകര് രാജ്യത്തിന്റെ നട്ടെല്ലായതിനാല് അവര്ക്കായി മുന്പോട്ട് വരുമെന്നുമായിരുന്നു കൃഷിമന്ത്രിയുടെ വിവാദ പ്രസ്താവന. വിമർശന ട്വീറ്റുകളല്ല വ്യാജ വാർത്തകളാണ് നീക്കം ചെയ്യാൻ ആവശ്യപ്പെട്ടതെന്നാണ് സർക്കാര് വൃത്തങ്ങൾ പറയുന്നത്. സർക്കാരിന്റെ ഭാഗമായ ചില ആളുകൾ തന്നെ വാസ്തവ വിരുദ്ധമായ കാര്യങ്ങൾ പ്രചരിപ്പിക്കുന്നെന്നും ആരോഗ്യമന്ത്രി പറഞ്ഞു. തീയേറ്ററുകള് ഒക്ടോബര് ഒന്നിന് തുറക്കും എന്ന പ്രചാരണം സജീവമാണ്. ഇത് വിശ്വസിച്ച് ടിക്കറ്റ് ബുക്ക് ചെയ്യാന് ശ്രമിക്കേണ്ടതുണ്ടോ സിനിമ പ്രേമികള്. പാകിസ്ഥാന് അവരുടെ പ്രശ്നങ്ങളില് നിന്ന് വ്യതിചലിക്കാന് ഇന്ത്യക്കെതിരെ തെറ്റായ പ്രചാരണം അഴിച്ചു വിടുകയാണ്.
ചിത്രം തീയേറ്ററുകളിലെത്തുന്നത് കാണാനായി രാജ്യമൊട്ടാകെ ഉള്ള വിജയ് ആരാധകർ ആഘോഷങ്ങളുമായി കാത്തിരിക്കുകയായിരുന്നു. ബീസ്റ്റ് പ്രദർശനത്തിനൊരുങ്ങുന്ന ഒരുവിധം തീയേറ്ററുകളിലെല്ലാം ബുക്കിങ് ദിവസങ്ങൾക്ക് മുൻപേ പൂർത്തിയായിരുന്നു. Also Read: കാവ്യയുടെ പിടിവാശിയ്ക്ക് മുന്നിൽ പിടിച്ചു നിൽക്കാനാകാതെ ഒടുവിൽ വഴങ്ങി, നിയമോപദേശം തേടിയില്ല, ദിലീപിൻ്റെ വീട്ടിൽ വെച്ച് തന്നെ നാളെ ചോദ്യം ചെയ്യുമെന്ന് ക്രൈംബ്രാഞ്ച്! തീരുമാനത്തിൽ മാറ്റമില്ലെന്നും അന്വേഷണ സംഘം! ദളപതി ചിത്രം ബീസ്റ്റിൽ വൻ പ്രതീക്ഷയോടെയായിരുന്നു ആരാധകർ വരവേറ്റത്. ഇന്ന് പുലർച്ചെ നാല് മണിയോടെയാണ് ബീസ്റ്റ് തീയേറ്ററുകളിൽ പ്രദർശിപ്പിച്ച് തുടങ്ങിയത്. ബീസ്റ്റ് ആരാധകരെ നിരാശപ്പെടുത്തിയെന്നാണ് ആദ്യം പുറത്ത് വരുന്ന റിവ്യൂകൾ. വെളുപ്പിന് നടന്ന ആദ്യ ഷോ കണ്ടിറങ്ങിയ പ്രേക്ഷകരാണ് സിനിമ അത്ര പോരെന്ന അഭിപ്രായം പങ്കുവെക്കുന്നത്. വിജയ് ആരാധകര് ഏറെ ആകാംക്ഷയോടെ കാത്തിരുന്ന ബീസ്റ്റ് ഒരു വിഷുക്കൈനീട്ടമെന്നോണം പ്രേക്ഷകരിലേക്ക് എത്തിയിരിക്കുകയാണ്. എന്നാല് വലിയ ആവേശത്തില് തീയേറ്ററുകളിലേക്കെത്തിയ ബീസ്റ്റ് ഫാന്സിനെപ്പോലും നിരാശപ്പെടുത്തുകയായിരുന്നു. Also Read: ഭാര്യ ഗർഭിണിയായിരുന്നപ്പോൾ പോലും ഉപേക്ഷിക്കാൻ തീരുമാനിച്ചു, പക്ഷേ ശിൽപയുടെ ആ വീഡിയോ പ്രചോദനമായി! ആ ദമ്പതികൾ വീണ്ടും ഒന്നിച്ചു; മനസ് നിറച്ച അനുഭവത്തെ കുറിച്ച് ശിൽപ ബാല! ഈ നിലയിലാണ് പോക്ക് എങ്കിൽ ചിത്രം ആദ്യ ദിനം ബോക്സോഫീസിൽ എത്ര കളക്ഷൻ നേടുമെന്നതും ചർച്ചയായി കഴിഞ്ഞു. 350 ഓളം ഫാൻസ് ഷോകളാണ് കേരളത്തിലും ഒരുക്കിയിരുന്നത്. മികച്ച ദൃശ്യവിരുന്നാകും ബീസ്റ്റ് പ്രേക്ഷകർക്ക് നൽകുക എന്ന പ്രതീക്ഷയിലായിരുന്നു വിജയ് ആരാധകരെങ്കിലും പ്രതീക്ഷ കാക്കാൻ വിജയ്ക്ക് സാധിക്കാതെ പോവുകയായിരുന്നു. ചിത്രത്തിലുൾപ്പെടുത്തിയിരിക്കുന്ന ഇസ്ലാമിക തീവ്രവാദവും വയലൻസും കാരണം ബീസ്റ്റിന് രണ്ട് രാജ്യങ്ങൾ വിലക്ക് ഏർപ്പെടുത്തിയിരുന്നു. കുവൈറ്റും ഖത്തറുമാണ് ചിത്രത്തിന് പ്രദർശന അനുമതി നിഷേധിച്ചിരിക്കുന്നത്. ചിത്രത്തിന്റേതായി പുറത്തിറങ്ങിയ ട്രെയ്ലറിലും വയലൻസ് നിറഞ്ഞിരുന്നു. തമിഴ്നാട്ടിലെ തന്നെ ചില മുസ്ലീം സംഘടനകളും ചിത്രം നിരോധിക്കണമെന്നാവശ്യപ്പെട്ട് രംഗത്ത് വന്നിരുന്നു. ചിത്രം തീയേറ്ററുകളിലെത്താൻ മണിക്കൂറുകൾ മാത്രം അവശേഷിക്കേ അണിയറപ്രവർത്തകർ രണ്ട് പുതിയ ടീസറുകളും കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു. സംഭാഷണങ്ങൾ ഇല്ലാത്ത ഒരു ടീസറും ഇതോടൊപ്പം അണിയറപ്രവർത്തകർ പുറത്തുവിട്ടിരുന്നു. വെടിയുണ്ടകൾ പായുന്നതിന്റെയും കത്തി വീശുന്നതിന്റെയുമൊക്കെ ശബ്ദങ്ങളാണ് ടീസറിൽ ഉൾപ്പെടുത്തിയിരുന്നത്. വൻ പ്രതീക്ഷയോടെ തീയേറ്ററുകളിലെത്തിയ പ്രേക്ഷകർക്ക് നിരാശരായി മടങ്ങേണ്ടി വന്നു.
Don't Miss! - News ആഗ്രഹിച്ചതെന്തും നടക്കും, സമ്പാദ്യം രണ്ടിരട്ടിയായി കൂടും, ശുക്രനല്ലേ ഉദിച്ചത്..; ഈ രാശിക്കാരാണോ? - Technology 120Hz അമോലെഡ് ഡിസ്പ്ലേ സഹിതം എത്തിയ വിവോ T2 5G ഇന്നുമുതൽ വാങ്ങാം; അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ ഇതാ! കന്നഡ ഇന്ഡസ്ട്രിയിലെ ഹാസ്യ താരം ബുളളറ്റ് പ്രകാശ് അന്തരിച്ചു. കരള് സംബന്ധമായ അസുഖത്തെ തുടര്ന്നായിരുന്നു അന്ത്യം. ബാംഗ്ലൂരിലെ സ്വകാര്യ ആശുപത്രിയില് ചികില്സയില് കഴിയുകയായിരുന്നു താരം. സാന്ഡല്വുഡില് 300ല് അധികം സിനിമകളില് അഭിനയിച്ച താരമാണ് ബുളളറ്റ് പ്രകാശ്. അടുത്തിടെ 35 കിലോയോളം ശരീര ഭാരം നടന് കുറച്ചിരുന്നു. ഇത് പല വിധത്തിലുളള ആരോഗ്യ പ്രശ്നങ്ങള് ഉണ്ടാവാന് കാരണമായി. കഴിഞ്ഞ ദിവസമാണ് കരളിലെ അണുബാധയെ തുടര്ന്ന് ബുളളറ്റ് പ്രകാശിനെ ബാംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില് പ്രവേശിപ്പിച്ചത്. തുടര്ന്ന് മുഴുവന് സമയവും വെന്റിലേറ്ററില് കഴിയുകയായിരുന്നു താരം. രക്ഷപ്പെടാന് വളരെ കുറച്ച് സാധ്യത മാത്രമാണ് ഉണ്ടായിരുന്നതെന്ന് അദ്ദേഹത്തോട് അടുത്ത വൃത്തങ്ങള് അറിയിച്ചു. കന്നഡത്തില് ധ്രുവ എന്ന ചിത്രത്തിലൂടെയാണ് ബുളളറ്റ് പ്രകാശ് അരങ്ങേറ്റം കുറിച്ചത്. ലോക് ഡൌണ് നാളുകളെക്കുറിച്ച് നിഷാ സാരംഗ്! ഇത് ആര്ഭാടത്തിന്റെ സമയമല്ലെന്ന് മക്കളോട് പറയാറുണ്ട്! 325 സിനിമകളില് അഭിനയിച്ച നടന് കന്നഡത്തിന് പുറമെ തമിഴിലും മറ്റ് ഭാഷകളിലും അഭിനയിച്ചിരുന്നു. റോയല് എന്ഫീല്ഡ് ബൈക്ക് ഓടിക്കാറുളളത് കൊണ്ടാണ് നടന് ബുളളറ്റ് എന്ന പേര് വന്നത്. 2015ല് രാഷ്ട്രീയത്തിലും സജീവമായിരുന്നു താരം. ഭാരതീയ ജനതാ പാര്ട്ടിയിലാണ് ബുളളറ്റ് പ്രകാശ് അംഗമായത്. കന്നഡത്തില് ജാക്കി, ബോംബൈ മിഠായി, ഭീഷ്മ, മസ്ത് മജാ മാടി തുടങ്ങിയവ ബുളളറ്റ് പ്രകാശ് അഭിനയിച്ച ശ്രദ്ധേയ സിനിമകളാണ്. കന്നഡ സൂപ്പര് താരങ്ങളായ പുനീത് രാജ്കുമാര്, ദര്ശന്, ശിവരാജ് കുമാര്, ഉപേന്ദ്ര, സുദീപ് തുടങ്ങിയവരുടെ സിനിമകളിലെല്ലാം ബുളളറ്റ് പ്രകാശ് അഭിനയിച്ചിരുന്നു. സൂമ്പീ എന്ന തുളു ചിത്രത്തിലും ബുളളറ്റ് പ്രകാശ് അഭിനയിച്ചിരുന്നു.
തിരുവനന്തപുരംഃ ദ്രൌപതി മുർമ്മു ഇന്ത്യയുടെ പതിനഞ്ചാമത് രാഷ്ട്രപതിയായി തിരഞ്ഞെടുക്കപ്പെടുമ്പോൾ പ്രതിപക്ഷ ഐക്യം ചലനം സൃഷ്ടിച്ചില്ല എന്ന പ്രചാരണത്തിനെതിരെ പ്രതികരിച്ച് മന്ത്രി മുഹമ്മദ് റിയാസ്. രാഷ്ട്രപതി തിരഞ്ഞെടുപ്പിൽ പ്രതിപക്ഷ ഐക്യം ചലനം സൃഷ്ടിച്ചില്ല എന്ന് നുണഫാക്ടറികളിൽ നിന്ന് നിരന്തരമായി നടത്തുന്ന വ്യാജ പ്രചരണങ്ങൾ ശ്രദ്ധയിൽപ്പെട്ടുവെന്ന് മന്ത്രി തന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കി. തെരഞ്ഞെടുപ്പുകളിൽ പ്രതിപക്ഷ സ്ഥാനാർത്ഥിക്കൾക്ക് ലഭിച്ച വോട്ടിന്റെ കണക്കുകൾ പരിശോധിച്ചാൽ ഇത്തവണത്തെ സ്ഥാനാർത്ഥി യശ്വന്ത്സിൻഹക്ക് ലഭിച്ചത് റെക്കോർഡ് വോട്ടും വോട്ടു വിഹിതവുമാണ് എന്നത് തിരിച്ചറിയാനാകുമെന്ന് അദ്ദേഹം വ്യക്തമാക്കി. ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപംഃ 'നുണ ബോംബുകളെ നിർവീര്യമാക്കുവാൻ, കണക്കുകൾ സംസാരിക്കട്ടെ'. രാഷ്ട്രപതി തിരഞ്ഞെടുപ്പിൽ പ്രതിപക്ഷ ഐക്യം ചലനം സൃഷ്ടിച്ചില്ല എന്ന് നുണഫാക്ടറികളിൽ നിന്ന് നിരന്തരമായി നടത്തുന്ന വ്യാജ പ്രചരണങ്ങൾ ശ്രദ്ധയിൽപ്പെട്ടു. പ്രതിപക്ഷ നിരയുടെ ഐക്യം തകർത്ത് BJP വലിയ മേധാവിത്യം നേടിയെന്ന നിലയിലുള്ള ഇത്തരം സംഘടിത പ്രചരണങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വ്യാപകമായിരുന്നു. രാഷ്ട്രപതി തിരഞ്ഞെടുപ്പ് ഫലത്തെ അംഗീകരിക്കുന്നു. ഇന്ത്യയുടെ പതിനഞ്ചാം രാഷ്ട്രപതിയായ ബഹുമാന്യയായ ദ്രൌപദി മുർമുവിനെ അഭിനന്ദിക്കുന്നു. എന്നാൽ,ഇന്ത്യൻ രാഷ്ട്രപതി തിരഞ്ഞെടുപ്പുകളിൽ പ്രതിപക്ഷ സ്ഥാനാർത്ഥിക്കൾക്ക് ലഭിച്ച വോട്ടിന്റെ കണക്കുകൾ പരിശോധിച്ചാൽ ഇത്തവണത്തെ സ്ഥാനാർത്ഥി ശ്രീ യശ്വന്ത്സിൻഹക്ക് ലഭിച്ചത് റെക്കോർഡ് വോട്ടും വോട്ടു വിഹിതവുമാണ് എന്നത് തിരിച്ചറിയാനാകും.
കൊച്ചിഃനടി ആക്രമിക്കപ്പെട്ട കേസിന്റെ തുടരന്വേഷണം റദ്ദാക്കണമെന്നാവശ്യപ്പെട്ട് നടന് ദിലീപ് സമര്പ്പിച്ച ഹരജിയില് ഹൈക്കോടതി സര്ക്കാരിന്റെ വിശദീകരണം തേടി.കേസ് വീണ്ടും അടുത്ത ചൊവ്വാഴ്ച പരിഗണിക്കാനായി കോടതി മാറ്റി.കേസിന്റെ വിചാരണ നീട്ടിക്കൊണ്ടു പോകാനാണ് അന്വേഷണ സംഘത്തിന്റെ ശ്രമമെന്ന് ദിലീപ് ഹരജയില് ചൂണ്ടിക്കാട്ടി.കഴിഞ്ഞ ഡിസംബര് 28 ന് ലഭിച്ച പരാതിയില് പിറ്റേ ദിവസം തന്നെ തുടരന്വേഷണം ആവശ്യപ്പെട്ടതിതില് ദൂരൂഹതയുണ്ടെന്നും ഹരജിയില് പറയുന്നു. തുടരന്വേഷണം ആവശ്യപ്പെട്ട് അന്വേഷണസംഘം വിചാരണ കോടതിയില് നല്കിയ റിപ്പോര്ട്ട് റദ്ദാക്കണമെന്നും ദിലീപ് ഹരജിയില് ആവശ്യപ്പെട്ടു. വിചാരണ അട്ടിമറിക്കുകയെന്ന ഗുഡലക്ഷ്യത്തോടെയാണ് പ്രോസിക്യുഷന് തുടേേരന്വഷണം ആവശ്യപ്പെടുന്നതെന്നും ഹരജിയില് പറയുന്നു. അന്വേഷണ ഉദ്യോഗസ്ഥനെ വിസ്തരിക്കുന്ന ദിവസം തന്നെയാണ് തുടരന്വേഷണം ആവശ്യപ്പെട്ടത്. നടിയെ ആക്രമിച്ച കേസിലെ വിചാരണ വൈകാതെ പൂര്ത്തിയാക്കാന് വിചാരണക്കോടതിക്ക് നിര്ദ്ദേശം നല്കണമെന്നും ദിലീപ് ഹൈക്കോടതിയില് സമര്പ്പിച്ച ഹരജിയില് ആവശ്യപ്പെട്ടു. തുടരന്വേഷണം പരമാവധി വലിച്ചു നീട്ടുന്നതിന് അന്വേഷണസംഘം ശ്രമിക്കുകയാണെന്നും ഹരജിയില് പറയുന്നു.ബാലചന്ദ്രകുമാറിന്റെത് അടിസ്ഥാനമില്ലാത്ത ആരോപണം മാത്രമാണെന്ന് ദിലീപ് ആവര്ത്തിച്ചു. ഓഡിയോ റെക്കോര്ഡ് ചെയ്ത ഉപകരണങ്ങള് അന്വേഷണ സംഘത്തിന്റെ കൈവശമില്ല. ഗൂഢാലോചന കേസില് കുടുംബത്തിലെ മുഴുവന് അംഗങ്ങളെയും പ്രതി ചേര്ത്തത് വ്യക്തി വൈരാഗ്യം മൂലമാണെന്നും ഹരജിയില് ദിലീപ് പറഞ്ഞു.തന്നെ അപകീര്ത്തിപ്പെടുത്താനും വ്യക്തിഹത്യ ചെയ്യാനും ആണ് തുടരന്വേഷണമെന്നും ദിലീപ് ഹരജിയില് വ്യക്തമാക്കി.
ന്യൂഡൽഹി∙ ഹൌസ്ഖാസ് സെന്റ് പോൾസ് സ്കൂളിന്റെ സുവർണ ജൂബിലി ആഘോഷം മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിങ് 26ന് ഉദ്ഘാടനം ചെയ്യും. സിരിഫോർട്ട് ഓഡിറ്റോറിയത്തിൽ വൈകിട്ട് 4.30ന് നടക്കുന്ന ചടങ്ങിൽ ഒരു വർഷത്തെ ആഘോഷപരിപാടികൾക്കു തുടക്കം കുറിക്കും. ഡോ. മാത്യൂസ് മാർ സേവേറിയോസ് ആധ്യക്ഷ്യം വഹിക്കും. ചെയർമാൻ ഫാ. ഷാജി ജോർജ്, പ്രിൻസിപ്പൽ പി.ജെ.ചെറിയാൻ, സിഒഎഐ ഡയറക്ടർ ജനറൽ രാജൻ എസ്.മാത്യൂസ്, കൺവീനർ ജോയ് കൊന്നയിൽ എന്നിവർ പ്രസംഗിക്കും. ഇന്ത്യൻ ഓർത്തഡോക്സ് ചർച്ചിന്റെ കീഴിൽ 1968 ഏപ്രിൽ 28ന് വളരെ ചെറിയ രീതിയിൽ ആരംഭിച്ച സെന്റ് പോൾസ് സ്കൂൾ അഞ്ചു പതിറ്റാണ്ടുകൾ പിന്നിടുമ്പോൾ നഴ്സറി മുതൽ 12-ാം ക്ലാസ് വരെ 2200 കുട്ടികളും 120 അധ്യാപകരുമായി തലസ്ഥാന നഗരിയിലെ മികച്ച വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഒന്നായി തലയുയർത്തി നിൽക്കുന്നു. ഡൽഹി ഓർത്തഡോക്സ് സിറിയൻ ചർച്ചിന്റെ മേൽനോട്ടത്തിലാണ് സ്കൂളിന്റെ പ്രവർത്തനങ്ങൾ. 1960ൽ റജിസ്റ്റർ ചെയ്ത ഡൽഹി ഓർത്തഡോക്സ് ചർച്ച് സൊസൈറ്റി ആരാധന, ആരോഗ്യ, വിദ്യാഭ്യാസ പ്രവർത്തനങ്ങൾക്കാണ് ഊന്നൽ നൽകുന്നത്. ഹൌസ്ഖാസിലെ സെന്റ് മേരീസ് ഓർത്തഡോക്സ് കത്തീഡ്രൽ 1968ൽ ആണ് രൂപം കൊണ്ടത്. ഡൽഹിയിൽ ആയാനഗറിൽ സെസൈറ്റിയുടെ കീഴിൽ സെക്കൻഡറി സ്കൂളും മെഡിക്കൽ സെന്ററും പ്രവർത്തിക്കുന്നു. മാതൃഭാഷയുടെ പ്രാധാന്യം കണക്കിലെടുത്ത് 14 വർഷമായി പാഠ്യപദ്ധതിയുടെ ഭാഗമായി മലയാളം പഠിപ്പിക്കുന്ന ഏക പബ്ലിക് സ്കൂൾ എന്ന ബഹുമതിയും സെന്റ് പോൾസ് സ്കൂളിന് അവകാശപ്പെട്ടതാണ്. കുട്ടികളുടെ സർഗശേഷി പരിപോഷിപ്പിച്ച് അവരെ ഉത്തമ പൌരന്മാരാക്കുക എന്ന ലക്ഷ്യത്തോടെ സാന്മാർഗിക മൂല്യങ്ങൾക്കു പ്രാധാന്യം നൽകുന്ന വിദ്യാഭ്യാസ സമ്പ്രദായമാണ് ഇവിടെ അവലംബിക്കുന്നത്. സ്കൂളിലെ പൂർവ വിദ്യാർഥികളിൽ ഏറെയും രാജ്യത്തിന്റെ വിവിധ മേഖലകളിൽ ഉയർന്ന സ്ഥാനങ്ങൾ വഹിക്കുന്നു. ഒരു വർഷം നീണ്ടുനിൽക്കുന്ന ആഘോഷപരിപാടികളുടെ ഭാഗമായി പിന്നാക്ക വിഭാഗങ്ങൾക്ക് ധനസഹായം വിതരണം ചെയ്യും.വിവിധ നൈപുണ്യവികസന േകന്ദ്രങ്ങളും തുടങ്ങും.
അദ്ധ്യാപകർക്കും രക്ഷിതാക്കൾക്കും മുന്നിൽ വെച്ച് അദ്ദേഹം വികാരഭരിതനായി. തന്നെക്കുറിച്ച് ഉയർന്ന വിവാദമായ സംഭവങ്ങളിൽ വികാരഭരിതനായിട്ടായിരുന്നു അദ്ദേഹം സംസാരിച്ചത്. 'ചോർന്നൊലിക്കുന്ന ചെറ്റകുടിലിൽ ജീവിച്ച് , കപ്പലണ്ടി വറുത്ത് വിറ്റ് കാശുണ്ടാക്കിയാണ് ഐടിഐ പഠിക്കാൻ പോയത്, ഇല്ലായ്മക്കാരുടെ വേദന എന്തെന്ന് എനിക്ക് നല്ലതുപോലെ അറിയാം, എന്റെ രാഷ്ട്രീയം അവരിൽ തന്നെ നിൽക്കുന്നതാണ്. ദാരിദ്ര്യം എന്താണെന്ന് അനുഭവിച്ചറിഞ്ഞ് വന്നവരാണ് ഞാനൊക്കെ. സ്വർണക്കരണ്ടിയുമായി ജനിച്ചവരല്ല. ഒരു തുള്ളി മഴ വീണാൽ രണ്ട് തുള്ളി അകത്ത് വീഴുന്ന രീതിയിലായിരുന്നു എന്റെ വീട്. വെക്കേഷൻ സമയത്തൊക്കെ കപ്പലണ്ടി വിറ്റാണ് ജീവിച്ചത്. ജീവിതത്തിലെ പ്രയാസവും ദുഖവും പട്ടിണിയും ഒക്കെ അനുഭവിച്ചാണ് ഞാൻ കടന്നു വന്നത്', അദ്ദേഹം പറയുന്നു. അതേസമയം, ഹോട്ടലില് ഭക്ഷണത്തിന് അമിതവില ഈടാക്കിയെന്നാരോപിച്ച് ചിത്തരഞ്ജന് കഴിഞ്ഞ കൊല്ലം പരാതിയുമായി രംഗത്തെത്തിയിരുന്നു. അഞ്ച് അപ്പത്തിനും 2 മുട്ടക്കറിക്കും 184 രൂപ ഈടാക്കിയെന്ന് ആരോപിച്ചാണ് കണിച്ചുകുളങ്ങരയിലെ ഹോട്ടലിനെതിരെ പരാതി നല്കിയത്. ആലപ്പുഴ മണ്ഡലത്തിലെ ഹോട്ടലുകളില് അമിതവില ഈടാക്കുന്നതിനെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു പരാതി. ഇത് ഏറെ ട്രോളുകൾക്ക് കാരണമായി.
മുംബൈഃ ലൈവായി ആത്മഹത്യ ചെയ്യാനുള്ള യുവാവിന്റെ ശ്രമം പരാജയപ്പെടുത്തി ഫെയ്സ്ബുക്കിന്റെ അയര്ലന്ഡ് ഓഫീസ്. മുംബൈ സ്വദേശിയായ 23കാരനാണ് ഞായറാഴ്ച രാത്രി ജീവനൊടുക്കാന് ശ്രമിച്ചത്. ഫെയ്സ്ബുക്കില് ലൈവിട്ടായിരുന്നു യുവാവിന്റെ സാഹസം. മുംബൈയിലെ ധുലെയിലാണ് സംഭവം. ബ്ലെയ്ഡുപയോഗിച്ച് കഴുത്ത് മുറിച്ച് മരിക്കാനായിരുന്നു യുവാവിന്റെ ശ്രമം. ഇക്കാര്യം ശ്രദ്ധയിപ്പെട്ട ഉടനെ അയര്ലന്ഡിലെ ഫെയ്സ്ബുക്ക് ഓഫീസില് നിന്നുള്ള സന്ദേശം മുംബൈ പൊലീസിന് ലഭിക്കുകയായിരുന്നു. പെട്ടെന്ന് തന്നെ സ്ഥലത്തെത്തിയ പൊലീസ് യുവാവിനെ അടുത്ത ആശുപത്രിയിലേക്ക് മാറ്റി. യുവാവ് അപകടനില തരണം ചെയ്തതായി പൊലീസ് വ്യക്തമാക്കി. ഞായറാഴ്ച രാത്രി 8. 10ഓടെ മുംബൈ പൊലീസിലെ സൈബര് ഡിസിപി രശ്മി കരണ്ദികറിനാണ് അയര്ലന്ഡിലെ ഫെയ്സ്ബുക്ക് ഓഫീസില് നിന്ന് വിളിയെത്തിയത്. മുംബൈയില് യുവാവ് ഫെയ്സ്ബുക്ക് ലൈവിട്ട് ആത്ഹത്യയ്ക്ക് ശ്രമിക്കുന്നതായാണ് അവര് വിവരം നല്കിയത്. ഇതിന്റെ സ്ക്രീന് ഷോട്ടുകളും ഫെയ്സ്ബുക്ക് അധികൃതര് കൈമാറി. പിന്നാലെ സൈബര് പൊലീസ് സംഘം യുവാവിന്റെ സ്ഥലം ട്രാക്ക് ചെയ്യുകയും 20 മിനിറ്റിനുള്ളില് സ്ഥലത്ത് കുതിച്ചെത്തുകയുമായിരുന്നു. അപ്പോഴേക്കും യുവാവ് കഴുത്ത് മുറിച്ചിരുന്നു. ഉടന് തന്നെ പൊലീസ് ആശുപത്രിയിലെത്തിക്കുകയായിരുന്നു.
പുറംകാഴ്ച മാത്രമല്ല, അകത്തുമുണ്ട് കാര്യം! സൌകര്യങ്ങൾക്കും ഉപയുക്തതയ്ക്കും പ്രാധാന്യം നൽകി ഒരുക്കിയതാണ് ഈ വീടിനെ ശ്രദ്ധേയമാക്കുന്നത്. കോഴിക്കോട് ജില്ലയിലെ മൂടാടി എന്ന സ്ഥലത്താണ് ബിസിനസുകാരനായ പി കെ സഹീറിന്റെ വീട്. 40 സെന്റിൽ 4200 ചതുരശ്രയടിയാണ് വിസ്തീർണം. സമകാലിക ശൈലിയിലാണ് ഡിസൈൻ. പരമാവധി സ്ഥലഉപയുക്തത ഉറപ്പുവരുത്തുന്നതിനായി ഫ്ലാറ്റ് റൂഫ് ശൈലിയിലാണ് എലിവേഷൻ. അത്യാവശ്യം മുറ്റം നൽകി പിന്നിലേക്കിറക്കിയാണ് വീട് പണിതത്. ഇവിടെ വെള്ളം കിനിഞ്ഞിറങ്ങും വിധം നാച്വറൽ സ്റ്റോണും പുല്ലും ഇടകലർത്തി ഒരുക്കി. രണ്ടു കാറുകൾ പാർക്ക് ചെയ്യാൻ പാകത്തിലുള്ള പോർച്ചും L ഷേപ്പിലുളള സിറ്റ്ഔട്ടും കടന്നാണ് അകത്തേക്ക് പ്രവേശിക്കുന്നത്. സെമി ഓപ്പൺ ശൈലിയിൽ അകത്തളങ്ങൾ ഒരുക്കിയത് വിശാലത നൽകുന്നു. മറൈൻ പ്ലൈ+ ലാമിനേറ്റ് ഫിനിഷിലാണ് ഫർണിഷിങ്. വിട്രിഫൈഡ് ടൈലുകളാണ് നിലത്തുവിരിച്ചത്. ലെതർ സോഫയാണ് സ്വീകരണമുറി അലങ്കരിക്കുന്നത്. ജിപ്സം+ വെനീർ ഫിനിഷിൽ ഫോൾസ് സീലിങ് ചെയ്ത് ഇൻഡയറക്ട് ലൈറ്റിങ് നൽകിയത് അകത്തളങ്ങളിൽ പ്രസന്നത നിറയ്ക്കുന്നു. ഫോർമൽ ലിവിങ്ങിനും ഫാമിലി ലിവിങ്ങിനും ഇടയിലുളള പാർടീഷനായി സ്റ്റെയർ പ്രവർത്തിക്കുന്നു. എട്ടുപേർക്കിരുന്നു ഭക്ഷണം കഴിക്കാൻ പാകത്തിന് ഊണുമേശ. ഇതിന്റെ പിന്നിലായി വിശാലമായ ജനാലയാണ്. ഇതിലൂടെ കാറ്റും വെളിച്ചവും അകത്തേക്ക് വിരുന്നെത്തും. വുഡും ടഫൻഡ് ഗ്ലാസും കൊണ്ടാണ് ഗോവണിയുടെ കൈവരികൾ. ഗോവണി കയറി ചെല്ലുമ്പോൾ ഒരു സ്റ്റഡി ഏരിയ ക്രമീകരിച്ചു. നാലുകിടപ്പുമുറികളാണ് വീട്ടിൽ. എല്ലാത്തിനും അറ്റാച്ഡ് ബാത്റൂം, വാഡ്രോബ് സൌകര്യം ഒരുക്കി. ഐലൻഡ് ശൈലിയിലാണ് മോഡുലാർ കിച്ചൻ. മറൈൻ പ്ലൈ+ ലാമിനേറ്റ് ഫിനിഷിലാണ് അടുക്കളയുടെ കബോർഡുകൾ. നടുക്കായി ഒരു ബ്രേക്ഫാസ്റ്റ് കൌണ്ടറും നൽകി. കൊറിയൻ മാർബിളാണ് കൌണ്ടറിൽ വിരിച്ചത്. ചുരുക്കത്തിൽ സൌകര്യങ്ങൾക്കും ഉപയുക്തതയ്ക്കും പ്രാധാന്യം നൽകി ഒരുക്കിയതാണ് ഈ വീടിനെ ശ്രദ്ധേയമാക്കുന്നത്.
അനിയത്തി പ്രാവിലൂടെ ബാലതാരമായി സിനിമയിലെത്തിയ നടി ശരണ്യ മോഹന് പെണ്കുഞ്ഞ് ജനിച്ചു. ഭര്ത്താവ് അരവിന്ദ് കൃഷ്ണനാണ് വിവരം ഫെയ്സ് ബുക്കിലൂടെ പങ്കുവച്ചത്. കൂടാതെ ഇരുവരും 'കുഞ്ഞിക്കൈ' ഷെയര് ചെയ്ത് ഇരുവരും ഫെയ്സ് ബുക്കില് ഫോട്ടോ പോസ്റ്റ് ചെയ്തും കുഞ്ഞിന്റെ പേര് വെളിപ്പെടുത്തുകയും ചെയ്യതു. അന്നപൂര്ണ്ണ എന്നാണ് ഇരുവരും കുഞ്ഞിനായി തെരഞ്ഞെടുത്ത പേര്. 2015 സെപ്തംബര് അഞ്ചിനാണ് ഇരുവരുടേയും വിവാഹം കഴിഞ്ഞത്. തിരുവനന്തപുരം വെങ്ങാനൂര് സ്വദേശി ഡോ. അരവിന്ദ് കൃഷ്ണനാണ് ശരണ്യയുടെ ഭര്ത്താവ്. ഇരുവര്ക്കും 2016ല് ഒരു ആണ്കുഞ്ഞ് ജനിച്ചിരുന്നു.
ജിദ്ദഃ രാജ്യത്ത് ഹിന്ദുത്വഭരണം പൂര്ണമാക്കാനുള്ള തത്രപ്പാടില് സംഘപരിവാര് സകലകുതന്ത്രങ്ങളും പുറത്തെടുക്കുന്നതിന്റെ ഉദാഹരണമാണ് എറണാകുളത്ത് ബംഗാള് സ്വദേശികളായ യുവാക്കളെ എന്ഐഎ പിടികൂടിയ സംഭവമെന്ന് ഇന്ത്യന് സോഷ്യല് ഫോറം ജിദ്ദ സെന്ട്രല് കമ്മിറ്റി ആരോപിച്ചു. യുഎഇ കോണ്സുലേറ്റ് വഴി നടത്തിയ സ്വര്ണക്കടത്തിന്റെ അന്വേഷണം ഒരു കേന്ദ്രമന്ത്രിയിലേക്കും സംഘപരിവാര് നേതാക്കളിലേക്കും എത്തുന്നതിനെ തടയിടാനും മറ്റു ചിലരെ ബലിയാടാക്കി രംഗം കലുഷിതമാക്കാനുമുള്ള ഉന്നതതല ഗൂഢാലോചയുടെ ഭാഗമാണ് പെരുമ്പാവൂരിലെ അല്ഖായിദ നാടകമെന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്നും യോഗം അഭിപ്രായപ്പെട്ടു. അന്തര്സംസ്ഥാന തൊഴിലാളികളെ, പ്രത്യേകിച്ച് പശ്ചിമ ബംഗാളില്നിന്നുള്ള ചെറുപ്പക്കാരെ പിടികൂടി കൊഴുപ്പേകുന്ന വാര്ത്തകള് നിരത്തി നാട്ടില് അരാജകത്വഭീതി വിതയ്ക്കുന്നത് ആര്എസ്എസ്സിന്റെ ഒളിയജണ്ടകള് നടപ്പാക്കാനുള്ള തന്ത്രമാണെന്നും യോഗം വിലയിരുത്തി. ഏതാനും ദിവസങ്ങള്ക്കു മുമ്പ് നാഗ്പൂരില്നിന്നും കേരളത്തിലേക്ക് ലോറിയില് കടത്തിയ ഒന്നരക്കോടി രൂപയുടെ കള്ളപ്പണക്കടത്തിനെക്കുറിച്ചുള്ള അന്വേഷണമോ മാധ്യമവിചാരണയോ ഇല്ലാതെ പോവുന്നത് ആരുടെ താല്പര്യത്തോടെയാണെന്നുള്ളത് ഊഹിക്കാവുന്നതേയുള്ളൂ. ബിജെപി നേരിട്ട് ഭരണത്തിലില്ലാത്ത കേരളത്തിലും ബംഗാളിലും മേല്ക്കൈ നേടാനുള്ള കുടിലതന്ത്രങ്ങളാണ് തെരഞ്ഞെടുപ്പ് മുന്നില്കണ്ട് നടത്തുന്ന ഇത്തരം മനുഷ്യത്വരഹിതമായ പ്രവൃത്തികളെന്നും യോഗം വിലയിരുത്തി. അതേ സമയം, മിലിട്ടറി ഉദ്യോഗസ്ഥരടക്കമുള്ള ഹിന്ദുത്വര് ചാരപ്രവൃത്തികളിലും ദേശദ്രോഹപ്രവര്ത്തനങ്ങളിലും ഏര്പ്പെടുന്നതും പിടിക്കപ്പെടുന്നതും ദേശീയമാധ്യമങ്ങള് പോലും വര്ത്തയാക്കാന് മടിക്കുന്നത് ഭരണകൂടത്തെ തൃപ്തിപ്പെടുത്താനോ അതോ ഭീഷണികള്ക്കു വഴങ്ങിയാണോ എന്ന് അറിയാന് കൌതുകമുണ്ട്. നയതന്ത്ര ബാഗേജ് വഴി നിരന്തരം കള്ളക്കടത്ത് നടത്തിയ സംഘപരിവാര ബന്ധമുള്ള വമ്പന് സ്രാവുകളെ രക്ഷിച്ചെടുക്കാനായി ഭരണകൂടത്തിന് ഇഷ്ടമില്ലാത്ത ചിലരെ കുരുതികൊടുത്ത് പൊതുജനത്തെ വിഡ്ഡികളാക്കുകയും രാഷ്ട്രീയമുതലെടുപ്പ് നടത്തുകയുമാണ് ഹിന്ദുത്വര്. എന്നാല്, ആര്എസ്എസ്സിന്റെ ഒളിയജണ്ടകള് തിരിച്ചറിയാതെ എച്ചില്ക്കഷണത്തിനുവേണ്ടി കടിപിടികൂടുകയാണ് സംസ്ഥാന ഭരണകൂടവും പ്രതിപക്ഷവും. കപടദേശീയത ഉയര്ത്തിക്കാട്ടി ഹിന്ദുത്വര് നടത്തുന്ന കോലാഹലങ്ങള് തിരിച്ചറിയാതെ പോയാല് രാജ്യത്തിന്റെ അഖണ്ഡത അപകടത്തിലാവുമെന്നും യോഗം ആശങ്ക പ്രകടിപ്പിച്ചു. ഇന്ത്യന് സോഷ്യല് ഫോറം സെന്ട്രല് കമ്മിറ്റി പ്രസിഡന്റ് ഇ എം അബ്ദുല്ല അധ്യക്ഷത വഹിച്ചു. ജനറല് സെക്രട്ടറി ആലിക്കോയ ചാലിയം, അബ്ദുല് ഗനി മലപ്പുറം, മുജാഹിദ് പാഷ, സയ്യിദ് കലന്തര്, അല് അമാന് നാഗര്കോവില്, നാസര് ഖാന്, ഹംസ കരുളായി, ഹനീഫ കിഴിശ്ശേരി, ഫൈസല് മമ്പാട്, ഷാഹുല് ഹമീദ് തുടങ്ങിയവര് സംബന്ധിച്ചു.
പത്തനംതിട്ട മുക്കാട്ടുതറയില് നിന്ന് കാണാതായ ബിരുദ വിദ്യാര്ഥിനി ജെസ്നയെ കണ്ടെത്തിയെന്ന വാര്ത്തയ്ക്ക് ഏറെക്കുറെ സ്ഥിരീകരണം. പെണ്കുട്ടിയും യുവസുഹൃത്തായ തൃശൂര് സ്വദേശിയും ബംഗളൂരുവിലെ ധര്മാര കോളജിനടുത്തുള്ള ആശ്വാസഭവനില് ഇപ്പോള് വിശ്രമത്തിലാണ്. ഇരുവരും ഒളിച്ചോടിയതാണെന്നും ഇതിനിടെ ഉണ്ടായ അപകടമാണ് ഇരുവരുടെയും പദ്ധതികള് തെറ്റിച്ചതെന്നും ആന്റോ ആന്റണി എംപി വ്യക്തമാക്കി. മാര്ച്ച് 22നാണ് ജെസ്ന ആന്റിയുടെ വീട്ടിലേക്ക് പോകുകയാണെന്ന് പറഞ്ഞ് മുക്കൂട്ടുതറയിലെ വീട്ടില് നിന്ന് ഇറങ്ങുന്നത്. ഇതിനുശേഷം പുരുഷസുഹൃത്തിനൊപ്പം കൊല്ലത്തെത്തി. ഇവിടെ നിന്ന് ചെങ്കോട്ട വഴി ബംഗളൂരുവിന് കടക്കാനായിരുന്നു പദ്ധതി. തൃശൂര് സ്വദേശിയായ സമ്പന്നകുടുംബത്തിലെ യുവാവായിരുന്നു ഒപ്പമുണ്ടായിരുന്നത്. പുതിയ ബൈക്കും ബാങ്കില് നിന്ന് പിന്വലിച്ച രണ്ടായിരം രൂപയുടെ രണ്ടുകെട്ട് നോട്ടും ഇവരുടെ കൈയിലുണ്ടായിരുന്നു. ബംഗളൂരു എത്തുന്നതിന് മുമ്പ് ഇരുവരും പനംക്കരിക്ക് കുടിക്കാനായി വാഹനം നിര്ത്തി. എന്നാല് കൈയില് 2000ത്തിന്റെ നോട്ട് മാത്രമുള്ളതിനാല് ചില്ലറ ലഭിക്കുന്നതിന് ഒരു ഓട്ടോഡ്രൈവര് സഹായിച്ചു. പനംക്കരിക്ക് കുടിച്ചശേഷം യാത്ര തുടര്ന്നു. ഏകദേശം പതിനഞ്ചു മിനിറ്റ് പിന്നിട്ടപ്പോള് ഇവര് സഞ്ചരിച്ച വാഹനത്തില് ഒരു ഓട്ടോയിടിച്ചു. രക്ഷിക്കാനെന്ന ഭാവേന പുറത്തിറങ്ങിയ ഡ്രൈവര് ഇവരുടെ പക്കല്നിന്ന് പണവും പിടിച്ചെടുത്ത് രക്ഷപ്പെട്ടു. അപകടത്തില് പരിക്കേറ്റതോടെ ഇരുവരും നിംഹാന്സ് ആശുപത്രിയില് ചികിത്സ തേടി. ആശുപത്രിയില് നിന്ന് ഇറങ്ങിയശേഷം ഇരുവരും ആശ്വാസഭവനില് അഭയം തേടി. ഇവിടെ വച്ചാണ് പാലാ പൂവരണി സ്വദേശിയായ ഗണപതിപ്ലാക്കല് ജോര്ജ് എന്നയാള് ഇവരെ കാണുന്നത്. ബംഗളൂരുവില് താമസിക്കുന്ന മകനെ കാണാന് പോകുന്നവഴി ജോര്ജ് ആശ്വസഭവന് സന്ദര്ശിക്കുന്നത് പതിവാണ്. സംശയം തോന്നിയ ജോര്ജ് നാട്ടിലുള്ളവരുമായി ബന്ധപ്പെടുകയും പിന്നീട് ആന്റോ ആന്റണി എംപിയെ വിവരമറിയിക്കുകയും ആയിരുന്നു. താന് കണ്ട പെണ്കുട്ടി ജെസ്ന തന്നെയാണെന്ന് ജോര്ജ് തറപ്പിച്ചു പറയുന്നു. പാലക്കാട്ഃ അഴുക്കുച്ചാലിൽ വീണ് 76കാരന് പരിക്ക്. അരവിന്ദാക്ഷ മേനോന്റെ വലതുകാൽ ഒടിഞ്ഞു. കാലൊടിഞ്ഞ വയോധികൻ അര മണിക്കൂറോളം അഴുക്കുച്ചാലിൽ കിടന്നു. ഞായറാഴ്ച രാത്രി പാലക്കാട് അകത്തേതറ നടക്കാവിലായിരുന്നു അപകടമുണ്ടായത്. റെയിൽവേ മേൽപ്പാലത്തിന്റെ നിർമ്മാണത്തെ തുടർന്ന് റോഡിലെ ചെളി കാരണം സ്ലാബിന് മുകളിലൂടെ നടക്കുമ്പോഴായിരുന്നു അപകടം. വെളിച്ചമില്ലാത്തതിനാൽ സ്ലാബിലെ കുഴി ശ്രദ്ധയിൽപ്പെട്ടില്ലെന്ന് അരവിന്ദാക്ഷ മേനോന് പറഞ്ഞു. ശബ്ദം കേട്ട് വന്ന പ്രദേശവാസികളാണ് വയോധികനെ ആശുപത്രിയിൽ എത്തിച്ചത്.
ബീജിങ്ഃ രാജ്യത്ത് ജനന നിരക്ക് വർധിപ്പിക്കാൻ പുതിയ നയങ്ങൾ നടപ്പിലാക്കുമെന്ന് ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്. ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ഇരുപതാം പാർട്ടി കോൺഗ്രസിലാണ് ചൈനീസ് പ്രസിഡന്റിന്റെ പ്രഖ്യാപനം. ജനസംഖ്യയിലുണ്ടാവുന്ന ഇടിവ് രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതിയെ ദോഷകരമായി ബാധിക്കുമെന്ന് സാമ്പത്തിക വിദഗ്ധർ നേരത്തെ ചൂണ്ടിക്കാട്ടിയിരുന്നു. ചൈനയിൽ ഈ വർഷം ജനനനിരക്ക് എറ്റവും കുറഞ്ഞ നിലയിലാണ്. 1960 നു ശേഷം ഇതാദ്യമാണ് ജനനനിരക്കിൽ ഇത്രയധികം കുറവ് രേഖപ്പെടുത്തത്. 1980 മുതൽ ചൈനയിൽ നിലനിന്നിരുന്ന ഒറ്റക്കുട്ടി നയം സർക്കാർ 2016ൽ പിൻവലിക്കുകയും മൂന്നുകുട്ടികൾ വരെയാകാമെന്ന് പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. അതേസമയം, ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടി കോൺഗ്രസ് ബീജിങിൽ പുരോഗമിക്കുകയാണ്. 2296 പ്രതിനിധികളാണ് സമ്മേളനത്തിൽ പങ്കെടുക്കുന്നത്. ഷി ജിൻപിങ് തന്നെയായിരിക്കും മൂന്നാമതും ജനറൽ സെക്രട്ടറിയാവുക. അദ്ദേഹം പാർട്ടി ചെയർമാനാവുമെന്നും റിപ്പോർട്ടുകളുണ്ട്. പാർട്ടി കോൺഗ്രസിൽ പുതിയ പോളിറ്റ് ബ്യൂറോ അംഗങ്ങളേയും തെരഞ്ഞെടുക്കും. ഒക്ടോബർ 22ന് പാർട്ടി കോൺഗ്രസ് അവസാനിക്കും.
മുട്ടില് മരംമുറിക്കല് കേസിലെ പൊലീസ് അന്വേഷണം അനിശ്ചിതത്വത്തില്. അന്വേഷണ ഉദ്യോഗസ്ഥനെ തിരൂരിലേക്ക് സ്ഥലംമാറ്റിയതോടെയാണ് അന്വേഷണം വഴിമുട്ടിയത്. കുറ്റപത്രം സമര്പ്പിക്കാന് വൈകുന്നത് പ്രതികള്ക്ക് ജാമ്യം ലഭിക്കാന് ഇടയാക്കിയേക്കും. അതേസമയം പ്രതികളുടെ കസ്റ്റഡി കാലാവധി ഇന്നവസാനിക്കുകയാണ്. അതേസമയം കേസിലെ മുഖ്യപ്രതികളായ അഗസ്റ്റിന് സഹോദരന്മാരുടെ റിമാന്ഡ് കാലാവധി അറുപത് ദിവസം പിന്നിട്ടു. 10 വര്ഷത്തില് താഴെ ശിക്ഷ ലഭിക്കാവുന്ന കേസില് 60 ദിവസത്തിനകം കുറ്റപുത്രം സമര്പ്പിച്ചില്ലെങ്കില് ജാമ്യം ലഭിക്കാനുള്ള സാധ്യത കൂടുതലാണ്. അതീിനാല് സെക്ഷന് 167 പ്രകാരം പ്രതികള് ജാമ്യത്തിനായി ബത്തേരി കോടതിയെ സമീപിച്ചേക്കും. മുഖ്യപ്രതികളായ റോജി അഗസ്റ്റിന്, ആന്റോ അഗസ്റ്റിന്, ജോസ്കുട്ടി അഗസ്റ്റിന് എന്നിവരുടെ ജാമ്യഹര്ജി ചൊവ്വാഴ്ച ഹൈക്കോടതി തള്ളിയിരുന്നു. മുറിച്ചുകടത്തിയ തടികളും രേഖകളും പിടിച്ചെടുത്തിട്ടുള്ള സാഹചര്യമുള്ളതിനാല് വീണ്ടും കസ്റ്റഡിയില് ചോദ്യം ചെയ്യേണ്ടതില്ലെന്നും ജാമ്യം അനുവദിക്കണമെന്നുമായിരുന്നു പ്രതികളുടെ ആവശ്യം. എന്നാല് പ്രതികള്ക്കെതിരായ ആരോപണങ്ങള് അതീവ ഗുരുതരമാണെന്ന് നിരീക്ഷിച്ചുകൊണ്ടാണ് ഹൈക്കോടതി ജാമ്യഹര്ജി തള്ളിയത്.
വാഷിംഗ്ടന്ഃ യുനൈറ്റഡ് നാഷന്, യുഎസ് അംബാസഡറായി ലിന്ഡ തോമസ് ഗ്രീന്ഫീല്ഡ് നിയമിതയായി. പ്രസിഡന്റ് ബൈഡന്റെ നോമിനിയായ ലിന്ഡയുടെ നിയമനം യുഎസ് സെനറ്റ് 20 വോട്ടുകള്ക്കെതിരെ 78 വോട്ടുകളോടെ അംഗീകരിച്ചു. സത്യപ്രതിജ്ഞയ്ക്കുശേഷം ന്യുയോര്ക്കിലുള്ള യുഎന് ആസ്ഥാനത്തെത്തി യുന് സെക്രട്ടറി ജനറല് ആന്റോണിയോ ഗുട്ടറസിന് ഔദ്യോഗീക രേഖകള് സമര്പ്പിക്കും. യു എസ് ഗവണ്മെന്റില് കാബിനറ്റ് പദവിയാണ് യു എന് യുഎസ് അംബാസഡര്ക്ക് നല്കിയിട്ടുള്ളത്. ആഗോളതലത്തില് അമേരിക്കയുടെ നേതൃത്വം പുനഃസ്ഥാപിക്കുവാന് ബൈഡന് നടത്തുന്ന ശ്രമത്തിന് ഉത്തമ ഉദാഹരണമാണ് ലിന്ഡ തോമസിന്റെ നിയമനമെന്ന്, സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന് പറഞ്ഞു. അമേരിക്കന് മൂല്യങ്ങളോടുള്ള കടപ്പാട് സൂക്ഷിക്കുന്ന, നല്ലൊരു നയതന്ത്രജ്ഞയാണ് യുഎസ് അംബാസഡറായി തിരഞ്ഞെടുക്കപ്പെട്ട ലിന്ഡ തോമസെന്നും അദ്ദേഹം കൂട്ടിച്ചേര്ത്തു. 1952 നവംബര് 22 ന് ലൂസിയാനയിലെ ബേക്കറിലാണ് ലിന്ഡയുടെ ജനനം. ലൂസിയാന സ്റ്റേറ്റ് യൂണിവേഴ്സിറ്റിയില് നിന്നും ബിരുദവും, യൂണിവേഴ്സിറ്റി ഓഫ് വിസ്കോണ്സനില് നിന്നും പബ്ലിക്ക് അഡ്മിനിസ്ട്രേഷന് മാസ്റ്റര് ബിരുദവും കരസ്ഥമാക്കി. ഡെപ്യൂട്ടി അസി. സെക്രട്ടറി (ബ്യൂറോ ഓഫ് പോപുലേഷന് 2004- 2006), ഡെപ്യൂട്ടി അസി. സെക്രട്ടറി (ആഫ്രിക്കന് അഫയേഴ്സ് 2006- 2008) പാക്കിസ്ഥാന്, കെനിയ തുടങ്ങിയ രാജ്യങ്ങളില് യുഎസ് പ്രതിനിധിയായി പ്രവര്ത്തിച്ച പരിചയവും ലിന്ഡയ്ക്കുണ്ട്.
സംസ്ഥാനത്ത് ബസ് ചാര്ജ് വര്ധനപ്രാബല്യത്തില് വന്നു. . മിനിമം ചാര്ജ് എട്ട് രൂപയാക്കി വര്ധിച്ചതുള്പ്പടെയാണ് മാറ്റം. ഇതു വരെ എഴു രൂപയായിരുന്നു. ഫാസ്റ്റ് പാസഞ്ചറിന്റെ മിനിമം ചാര്ജ് പത്തില് നിന്നു 11 രൂപയായി. വിദ്യാര്ത്ഥികളുടെ മിനിമം നിരക്കില് മാറ്റമില്ല. സ്ളാബ് അടിസ്ഥാനത്തില് നേരിയ വര്ധനയുണ്ടാകും. അടിയ്ക്കടിയുള്ള ഇന്ധനവില വര്ധനവിനെ തുടര്ന്ന് കെഎസ്ആര്ടിസിയും വലിയ പ്രതിസന്ധിയിലായ സാഹചര്യത്തിലാണ് ചാര്ജ് വര്ധിപ്പിച്ചത്. ചാര്ജ്ജ് വര്ധന അപര്യാപ്തമെന്ന് പറഞ്ഞ് സ്വകാര്യ ബസുടമകള് സമരം നടത്തുകയും പിന്നീട് പിന്വലിക്കുകയും ചെയ്തിരുന്നു. അതേസമയം അയല് സംസ്ഥാനങ്ങളേക്കാള് കൂടിയ നിരക്കായിട്ടും ബസ് ചാര്ജ്ജ് വര്ധനയ്ക്കെതിരെ ജനകീയ പ്രതിഷേധമില്ല. തമിഴ്നാട്ടില് സര്ക്കാര് ബസ് ചാര്ജ്ജ് വര്ധിപ്പിച്ചിരുന്നുവെങ്കിലും പ്രതിഷേധം മൂലം പിന്വലിച്ചിരുന്നു.
കോഴിക്കോട്ഃ പേരാമ്പ്രയില് മാവോയിസ്റ്റുകള് എത്തിയതായി സൂചന. കോഴിക്കോട് പേരാമ്പ്ര മുതുകാടിനടുത്തുള്ള നാലാം ബ്ലോക്കില് ഇന്നലെ രാത്രി മൂന്നംഗ മാവോയിസ്റ്റ് സംഘമെത്തിയെന്നാണ് നാട്ടുകാര് പറയുന്നത്. സംഭവത്തില് വലിയ ഭീതിയിലാണ് പ്രദേശവാസികള്. നാട്ടുകാരുടെ മൊഴിപ്രകാരം സംഘത്തില് ഒരു സ്ത്രീയുണ്ടായിരുന്നതായും അവര് ആയുധധാരികളായിരുന്നെന്നുമാണ് പോലീസ് പറയുന്നത്. വീടുകളിലെത്തിയ ഇവര് ഭക്ഷണം ആവശ്യപ്പെട്ടതായും മൊബൈല് ഫോണ് ഉള്പ്പെടെ വീടുകളില് ചാര്ജ് ചെയ്തതായും പുറത്തുപറയരുതെന്ന് ആവശ്യപ്പെട്ടതായും നാട്ടുകാര് പറഞ്ഞു. സംഭവത്തില് പെരുവണ്ണാമൂഴി പൊലീസ് കേസെടുത്തു അന്വേഷണമാരംഭിച്ചു. തണ്ടര് ബോള്ട്ട് അടക്കമുള്ള സേനാ വിഭാഗങ്ങള് പ്രദേശത്ത് എത്തുമെന്നും അറിയിച്ചു.
എങ്ങനെ ഒരു സ്നേഹം കൊല്ലാൻ? എങ്ങനെ സ്നേഹത്താൽ വീഴും, ജീവിക്കാൻ? ഏതെങ്കിലും റൊമാന്റിക് കഥ അവസാനിക്കുമ്പോൾ. മാത്രം പ്രശ്നം കക്ഷികളുടെ ഒരു തയ്യാറാകാത്തതിനാൽ മിക്ക കേസുകളിലും, ബന്ധം എന്നും അത്. സാഹചര്യങ്ങൾ തടയാൻ അനഭികാമ്യവുമാണെന്ന മനുഷ്യൻ ഒരു തുടർച്ച അസാധ്യമാണ് പ്രധാമന്ത്രിയെയോ എങ്കിൽ എങ്ങനെ, ഒരു സ്നേഹം കൊല്ലാൻ? സാഹചര്യത്തിന്റെ ഒരു യുക്തിബോധം വിലയിരുത്തൽ ഒരിക്കലും ആരെയും നിർത്തി ഒരിക്കലും. നിങ്ങൾ വീണ്ടും തിരിഞ്ഞു ഇല്ല ഉറപ്പുണ്ടോ? സാഹചര്യങ്ങൾ വ്യത്യസ്തമാണ്ഃ മറ്റൊരു സ്ത്രീ അവളെ വിട്ടു അല്ലെങ്കിൽ അപ്രത്യക്ഷമാകും കഴിഞ്ഞില്ല. ചിലപ്പോൾ വിടവ് മാർഗത്തിൽ പങ്കാളിയ്ക്ക് സ്ഥാനം മാറുന്നു. എന്നാൽ ഏതൊരു സംഭവിക്കുന്നു, ഋതു ഏതാനും ആഴ്ചകൾ കഴിഞ്ഞ് സാധുവായ പരിഗണിക്കാം. വഴക്കിൽ ഇന്നലെ നടന്നതെങ്കിൽ, എവിടെ പ്രിയ ശേഷം വന്നില്ല അന്നു ഉറപ്പിന് പാപമോചനം ചോദിക്കാൻ? അനുരഞ്ജനം അല്ലെങ്കിൽ നിങ്ങൾ സമ്മതിക്കുന്നു എന്നതാണ്, തീർച്ചയായും, ഒരു പ്രത്യേക ചോദ്യം. നാം സ്ത്രീ താത്പര്യപ്രകാരം ബന്ധം, പക്ഷേ അസ്വസ്ഥജനകമായ വികാരങ്ങൾ അവസാനിപ്പിക്കാൻ എപ്പോൾ പതിവ് കേസുകൾ മറക്കാൻ പാടില്ല. നാം മാനസികവും ശാരീരിക അക്രമം പതിവായി അല്ലെങ്കിൽ ഇണ അതിന്റെ രണ്ടാം പകുതിയിൽ മാത്രം ആദരവുള്ള അല്ല സംഭവിക്കുന്നത് കുടുംബങ്ങളിലാണ് സംസാരിക്കുന്നത്. കാരണങ്ങൾ വളരെ വ്യത്യസ്തമായ, പക്ഷേ നിങ്ങളുടെ പങ്കാളി അടിസ്ഥാനപരമായി ആഗ്രഹിക്കുന്നില്ല എങ്കിൽ, അത് എങ്ങനെ അവനെ സ്നേഹിക്കുന്നു നിർത്തി നിലനിൽക്കുന്ന അഛന് ചിന്തിക്കാൻ സമയമായി. ബ്രേക്ക് പരസ്പരം പ്രകാരം സംഭവിച്ചു പോലും, അത് എപ്പോഴും സമ്മർദ്ദം, വേദന ഒരു ആണ്. ആദ്യ മണിക്കൂർ അല്ലെങ്കിൽ ഏതാനും ദിവസം സംഭവിച്ചതു പൂർണ്ണമായി അറിഞ്ഞിരിക്കുക കഴിയില്ല. എന്നാൽ ഉടൻ വരുന്നു പോലെ, മൂഡ് മര്കെദ്ല്യ് തൃപ്തനാണ്. സ്നേഹം ബന്ധങ്ങൾ എല്ലാവർക്കും ഒരു ചുക്കും - ഇത് അതിശയിക്കാനില്ല. ഇപ്പോൾ അവരുടെ ടെർമിനേഷൻ കൂടെ, തികച്ചും പുതിയതും അജ്ഞാത ജീവിതം ആരംഭിക്കുന്നത്. റൂൾ ഒരു - സ്വയം എല്ലാം നിലനിർത്താൻ ആവശ്യമില്ല. ഈ സാഹചര്യത്തിൽ സ്വാദ് തികച്ചും സാധാരണമാണ്. അത് ഏതാനും ദിവസം എല്ലാ കേസുകളും നീട്ടിവെക്കുന്നത് അഭികാമ്യം, നിങ്ങൾ ഒരു അവധിക്കാലം എടുക്കാം. മികച്ച സുഹൃത്ത് സന്ദർശിക്കുക അല്ലെങ്കിൽ മാത്രം തുടരാൻ ക്ഷണിച്ചു. ഒരേ - ഒരു ബ്ലോഗ്, വെർച്വൽ അല്ലെങ്കിൽ പേപ്പർ ആരംഭിക്കാൻ കഴിയും. വികാരങ്ങൾ ഒക്കൂ നൽകുക - ആ വ്യക്തിയുമായി പങ്കുചേർക്കുന്നതിൽ ചിന്തിക്കുന്നത്. എല്ലാ സംയുക്ത ചിത്രങ്ങൾ പരിഷ്കരിക്കുക ഇമെയിലുകൾ സന്ദേശങ്ങളും വായിച്ചു. സ്ത്രീകളുടെ ഫോറം നിങ്ങളുടെ കഥ എഴുതുകയും സ്നേഹം കൊല്ലാൻ എങ്ങനെ ആവശ്യപ്പെടാം. വേദന ഒരിക്കൽ നടന്ന ഈ സമയത്ത് ഓർക്കുക ഏറ്റവും പ്രധാനപ്പെട്ട കാര്യം. മുറുക്കി കഷ്ടപ്പാടും ശുപാർശ ചെയ്തിട്ടില്ല. ചില മനശാസ്ത്രജ്ഞർ പോലും "കരയുന്ന സമയത്ത്. " തങ്ങൾക്കു നിർണ്ണയിക്കാൻ തേടാം 3-5 ദിവസം തന്റെ ദുഃഖം ആസ്വദിക്കും പിന്നീട് അഭിമാനത്തോടെ ജീവിതത്തിലേക്ക് തിരികെ മുൻകൂട്ടി തീരുമാനിക്കുക. നിങ്ങൾ അറിയുന്നില്ല മുൻ എങ്ങനെ മറക്കാൻ സ്നേഹം? ഇത് അത്ഭുതമില്ല പൊല്ക്വര്തിര്യ് വസ്തുക്കളിൽ സംഭാവന വാങ്ങാനോ ഈ മനുഷ്യൻ എടുക്കുമ്പോൾ പിന്നെ മറക്കരുത്. പ്രോപ്പർട്ടി മുക്തി നേടാനുള്ള എല്ലാ വൈകാരികമായ ആവശ്യം നിന്നും. ചില കാര്യങ്ങൾ സാമ്പത്തിക മൂല്യം, അല്ലെങ്കിൽ ഉപകാരപ്രദമായ ഉണ്ടെങ്കിൽ, കൃത്യസമയത്ത് അവരെ നീക്കം. എന്നാൽ ഫോട്ടോകൾ, കുറിപ്പുകളും കാർഡുകൾ സുരക്ഷിതമായി പുറംതള്ളാം. അതുപോലെ മാത്രമല്ല ആവശ്യമായ സമ്മാനങ്ങൾ, പക്ഷേ ഒരു മുൻ കാമുകൻ ഓർമ്മിപ്പിക്കുന്നതോ. ഇത് താൻ കഴിക്കാൻ പ്രിയപ്പെട്ട നിന്ന് വിഭവങ്ങൾ, അല്ലെങ്കിൽ ഒരു ടവൽ ആകാം. കഴിയുമെങ്കിൽ, ഒപ്പം റിപ്പയർ ചെയ്യാൻ കഴിയും. ഈ ഓർമ്മകൾ ആശ്വാസം ലഭിക്കും മാത്രമല്ല ഒരു നല്ല വഴി, മാത്രമല്ല രക്ഷപ്പെടാൻ അവസരം ആണ്. ആത്മീയ അനുഭവങ്ങൾ ഏതെങ്കിലും അപ്ഡേറ്റുകൾ സഹായിക്കും അവഗണിക്കുക. അപ്പോൾ എന്തുകൊണ്ട് അവരുടെ രൂപം ശ്രദ്ധിക്കുന്നുണ്ടെന്ന് എന്നു? നിങ്ങൾ മുടി നിറം അല്ലെങ്കിൽ ധാര്മ്മിക,, ഒടുവിൽ, ഒരു പച്ച അല്ലെങ്കിൽ പരിമിതമായ സമയം മാറ്റാൻ ഉറപ്പാക്കാൻ. എങ്കിൽ നാടകീയ മാറ്റങ്ങൾ പുതിയ വസ്ത്രം, ആഭരണങ്ങൾ വാങ്ങാൻ ആഗ്രഹിക്കുന്നില്ല, ചിത്രം ഒരു മാറ്റം ചിന്തിക്കുക. വിഷയത്തെ മനശാസ്ത്രജ്ഞർ നിന്ന് ജനപ്രിയ ഉപദേശം മനുഷ്യനെ എങ്ങനെ നിർത്താൻ - അവൻ ഇഷ്ടപ്പെടാത്തത് എന്തുകൊണ്ടെന്ന് ഓർക്കുക. അവൻ തീക്ഷണത കാണിച്ചു സ്കർട്ടുകളും ധരിക്കരുതു? അങ്ങനെ മിനി ഒരു ജോഡി വാങ്ങാൻ - ഇപ്പോൾ എല്ലാം സാധ്യമാണ്. അവൻ പഴയത് മഞ്ഞ വസ്ത്രം ഇഷ്ടപ്പെട്ടില്ല? നിങ്ങളുടെ ഭാഗത്തു ആ നിറം ബ്ലൌസുകളുടെ ഒരു ദമ്പതികൾ ചേർക്കാൻ സമയമെടുക്കും. വേർപാടിന്റെ കാലയളവ് - അത് ശരീരഭാരം അല്ലെങ്കിൽ ദൃഢമായ വളരാൻ സമയമായി. അതെ, ഇപ്പോൾ നിങ്ങളുടെ സ്വപ്നങ്ങൾ രൂപം അദ്ദേഹം ഇത് സംബന്ധിച്ച് എന്തു വിധം കണ്ടെത്താം. എല്ലാം പരാജയപ്പെടുമ്പോൾ, നിങ്ങൾ ഇപ്പോഴും സ്നേഹം കൊല്ലാൻ എങ്ങനെ ചിന്തിക്കുന്നതെന്ന്? എന്താണ് മുൻ പങ്കാളി സ്വപ്നങ്ങളിൽ നിങ്ങൾക്ക് മനസ്സിലേക്കു വരുന്നത്? ഒരുപക്ഷേ ഈ ചില റൊമാന്റിക് നിമിഷങ്ങളും ഒരുപോലെ ചെലവഴിച്ച മനോഹരമായ സമയം. അകലെ ഓർമ്മകൾ ഓടിക്കും എല്ലാ നെഗറ്റീവ് ഓർമ്മക്കായി കളിക്കാൻ അലസമായ എന്നു പറഞ്ഞു. താഴേക്ക് കടലാസിൽ അവൻ കൃത്യനിഷ്ഠയും ആയിരുന്നു നിങ്ങളുടെ പൂച്ച ഇഷ്ടപ്പെട്ടില്ല, അവന്റെ രാജ്യദ്രോഹം മറ്റ് ശവക്കുഴി പാപങ്ങളിൽ അവസാനിക്കുന്ന വസ്തുത കൂടി തുടങ്ങുന്ന എല്ലാ തന്റെ നെഗറ്റീവ് ഗുണങ്ങളും എഴുതുക. ഒരിക്കൽ കുഴിമടിയന് പൂരങ്ങളുടെ, പകരം ആഗ്രഹിക്കും ഒരു ചംദ്ലെലിത് അത്താഴം, വെറുതെ ചിന്നിച്ചിതറിയ സോക്സും നിത്യ ചര്പിന്ഗ് ഓർക്കുക. നന്നായി, അത് ഇത്തരം ഒരു അനുയോജ്യമായ അല്ല? എങ്ങനെ ഒരു വിവാഹം മനുഷ്യൻ, അല്ലെങ്കിൽ ഭവിച്ച സ്നേഹിക്കുന്ന നിർത്താൻ എന്ന ചോദ്യത്തിന് സാർവ്വത്രിക ഉപദേശം ഉണ്ട്. ഈ തരം - യഥാർത്ഥ വില്ലൻ, വെറും രണ്ട് സ്ത്രീകളെയും വ്യാജം തുനിഞ്ഞില്ല ഭാവനയിൽ? എന്നാൽ അവൻ ഒരുവിധം നന്നായി എല്ലാ ദിവസവും ഉണ്ട്. ആ വളരെ, നിങ്ങൾ തമ്മിലുള്ള സംഭവിച്ചതും എല്ലാം, തൻറെ കള്ളം എന്നാണ്. തന്റെ സ്നേഹം കാരണം? എങ്ങനെ സ്നേഹം നിന്നു വീണു മെച്ചപ്പെട്ട ആയിത്തീരാനും? അവസാനം ശേഷം സൌജന്യമായി ബന്ധം സമയം വളരെ മാറുന്നു. നല്ല ഉപയോഗം അത് ചെലവഴിക്കാൻ എങ്ങനെ കണ്ടെത്തുക. സ്പോർട്സ് പ്ലേ അല്ലെങ്കിൽ ഏതെങ്കിലും കോഴ്സുകൾ പങ്കെടുക്കുന്നതിൽ ആരംഭിക്കാൻ കഴിയും. ഇതെല്ലാം നിങ്ങൾ ഇഷ്ടപ്പെട്ടില്ലെങ്കിൽ, ചില സ്വയം വിദ്യാഭ്യാസം ചെയ്യാൻ. കൂടുതൽ വായിക്കുക പ്രവർത്തനങ്ങളും പലതരം സന്ദർശിക്കുക. ഏതെങ്കിലും സ്വതന്ത്ര നിമിഷം വിടാൻ ശ്രമിക്കുക. അത്തരം ഒരു ജീവിത പതറിക്കാനും കൂടാതെ നിങ്ങള്ക്ക് ഐശ്വര്യം സഹായിക്കും. നിങ്ങൾ സന്തോഷത്തോടെ ബിസിനസ് സംയോജിപ്പിച്ച് കഴിയും - ജോലികൾ പ്രൊഫഷണൽ യോഗ്യത മെച്ചപ്പെടുത്താൻ അല്ലെങ്കിൽ മാറ്റം, ഒരു പുതിയ രൂപീകരണം ഇല്ലാതെ. തുനിയുന്നുവോ - മാത്രം പുതുമായാണല്ലോ. അത്തരം ഒരു പ്രോഗ്രാം മെച്ചപ്പെടുത്തൽ പ്രശ്നമുണ്ടോ, ഒരു കാലയളവിനു ശേഷം നിങ്ങൾ ആത്മാർഥമായി അവൻ ഉപേക്ഷിച്ചു മികച്ച വേണ്ടി വരുത്തിയ മാറ്റം വാസ്തവത്തിൽ സന്തോഷിക്കുന്നു. ഒരു പുതിയ ജീവിതം കൈമാറും! കമ്മ്യൂണിക്കേഷൻ ആർക്കും അത്യാവശ്യമാണ്. നഷ്ടപ്പെട്ട സ്നേഹം, അത് പഴയ സുഹൃത്തുക്കൾ വീണ്ടും പുതിയവ കണ്ടെത്താൻ സമയമായി. സഹപ്രവർത്തകരുമായി ആശയവിനിമയം, പുതിയ പരിചയങ്ങൾ മടിക്കരുത്. സമയം ഇന്റർനെറ്റ് സഹായിക്കാൻ, പോരാ എങ്കിൽ. ഇന്ന് നിങ്ങൾ സോഷ്യൽ നെറ്റ്വർക്കുകളും പ്രാധാന്യമുള്ള സ്ഥലങ്ങൾ കണ്ടുമുട്ടുന്ന കഴിയും. മുൻ വിടവ് വേദന ശമിക്കുന്നില്ല; അതേസമയം, എതിർവിഭാഗത്തിൽപ്പെട്ടവരുമായി ഒത്തുചേരുന്നു ചെയ്യരുത്. എന്നാൽ ഏതാനും തീയതികളിൽ, നിങ്ങൾ പോകാം. മനുഷ്യരുടെ കമ്പനി ചെലവഴിച്ച സമയം, ആകർഷകമായ രസകരമായ തോന്നുന്നു, ആത്മാഭിമാനം ഉയർത്താൻ സഹായിക്കും. നിങ്ങൾക്ക് ഇപ്പോൾ അവരുടെ കഥ രെതെല്ല് വരെ പെയിന്റ് കണ്ടുമുട്ടുന്ന എല്ലാവർക്കും ചെയ്യാൻ സ്കൊലര്ഷിപ് എന്ന സ്നേഹത്തിന്റെയും കൊല്ലാൻ എങ്ങനെ എല്ലാവരേയും ചോദിക്കുന്നു. അത്തരം പെരുമാറിയിരുന്നു ഗണ്യമായി തന്റെ പ്രശസ്തി ദോഷകരമായി ഒരു പ്രത്യേകിച്ച് വെപ്രാളപ്പെട്ട സ്നേഹത്തോടും പൊതു സ്വയം കാട്ടിക്കൊടുക്കുവാൻ "കഷ്ടം. " ഞാൻ ഒരു ഉയർന്ന ശക്തി സഹായം ചോദിക്കണം? ശമനം ആവശ്യമുള്ള പിന്നെ വന്നു ഇല്ല എങ്കിൽ, നിങ്ങൾ ഒരു ഉയർന്ന അധികാരത്തിൽ അപ്പീൽ ശ്രമിക്കാം. ഈ രീതി അവലംബിക്കാൻ അത്തരം ഒരു ആവശ്യം മാത്രമേ വില. ഓർക്കുക കാര്യം ആരും ഒരു ജാലവിദ്യക്കാരൻ ആയിരുന്നു എത്ര നല്ല അവൻ നിനക്കു വേണ്ടി എന്തും തീരുമാനിക്കാൻ കഴിയില്ല. സ്വയം പ്രവർത്തിക്കുക നിങ്ങളുടെ ജീവൻ പോലും ഏറ്റവും ശക്തമായ അനുഷ്ഠാന ശേഷം ഉണ്ടാകും. ഒരു ഭാവി അല്ലെങ്കിൽ മാനസികവുമായ സന്ദർശിക്കുക, അല്ലെങ്കിൽ അവരുടെ സ്വന്തം ഉരുളിച്ച നടത്താൻ ശ്രമിക്കുക. എളുപ്പമുള്ള ഗൂഢാലോചന (സ്നേഹം നിന്നു വീഴുന്നതു) വീട്ടിൽ ചെയ്യാൻ കഴിയും. ഇത് ചെയ്യുന്നതിന്, ഒരു മെഴുകുതിരി വെളിച്ചം മിന്നലും നോക്കി, ഒരു മുൻ മനുഷ്യൻ ചിന്തിക്കുന്നത്. നിങ്ങൾ അവനെ നേർത്ത ത്രെഡുകൾ നീട്ടി ഞങ്ങൾക്കുണ്ട് സങ്കൽപ്പിക്കുക. ഇപ്പോൾ അവനെ എല്ലാവരും മികച്ച ഒരു മെഴുകുതിരി ജ്വാല അവരെ എല്ലാ മുറിക്കുക നേരുന്നു. നിങ്ങൾ ഈ സംഭവിച്ചില്ലെങ്കിൽ, റിലീസ് തോന്നി അതു അനുഷ്ഠാന ദിവസം ഒരു ദമ്പതികൾ ആവർത്തിക്കാൻ അത്യാവശ്യമാണ്. മാജിക് വിശ്വസിക്കുന്നില്ല ചെയ്തവരാരോ, നിങ്ങൾ പള്ളിയിൽ ബന്ധപ്പെടാൻ ശ്രമിക്കാം. മാനസിക ലോഡ് നിന്നുള്ള മോചനത്തിനുള്ള പ്രാർത്ഥിക്കാം ഭാവിയിൽ സ്ത്രീകളുടെ സന്തോഷം കണ്ടെത്തുന്നതിൽ ചോദിക്കുന്നു. പുരോഹിതൻ കൊണ്ട് സഹായിക്കാനും കുറ്റസമ്മതം രഹസ്യ സംഭാഷണം കഴിയും. ഒരുപക്ഷേ ഒരു സംഭാഷണത്തിനിടയിൽ നിങ്ങൾ ദൂരം സ്നേഹം മരണം എന്തുകൊണ്ട് നിങ്ങളുടെ ബന്ധം സമയം ടെസ്റ്റ് നിൽക്കയില്ല സംഗതി എന്തു എന്നു കാണും. അത് നിങ്ങളെ സഹായിക്കാൻ ഇല്ല പോലും, നിങ്ങൾ നഷ്ടപ്പെടാൻ ഒന്നും കാരണം സഭ പേരുകളിലാണ് സന്ദർശിച്ച് സംശയമുണ്ടായിരുന്ന.
എന്നാൽ ഈ ഒരു സ്ഥിരതയില്ലായ്മയ്ക്കുള്ള പരിഹാരമാണ് സഞ്ജുവിന്റെ കഴിഞ്ഞ രണ്ട് കളികളിൽ നിന്നും കണ്ടത്. ഇടവേളയ്ക്കു ശേഷം പുനരാരംഭിച്ച ഐ പി എല്ലിൽ രാജസ്ഥാൻ കളിച്ച മൂന്നിൽ രണ്ട് കളികളും തോറ്റെങ്കിലും സഞ്ജുവിന്റെ പ്രകടനം വേറിട്ട് നിന്നു. പഞ്ചാബിനെതിരെയുള്ള ആദ്യ മത്സരത്തിൽ നാല് റണ്ണെടുത്ത് പുറത്തായെങ്കിലും ഡൽഹിക്കെതിരെ 53 പന്തിൽ 70ഉം ഹൈദരബാദിനെതിരെ 57 പന്തിൽ 82ഉം റണ്ണെടുത്ത് സഞ്ജു മികച്ചു നിന്നു. രണ്ട് കളികളിലും സഞ്ജു ഉൾപ്പെടെ രണ്ട് താരങ്ങൾ മാത്രമേ രണ്ടക്കം കടന്നിരുന്നുള്ളു എന്നത് തന്നെ സഞ്ജുവിന്റെ ഒറ്റയാൾ പോരാട്ടത്തിനുള്ള തെളിവാണ്. ഒരു വശത്ത് രാജസ്ഥാന്രെ വിക്കറ്റുകൾ തുടർച്ചയായി വീഴുമ്പോഴും മറുവശത്ത് സഞ്ജു നിന്ന് പൊരുതുകയായിരുന്നു. ഇന്നലത്തെ മത്സരത്തോടെ ഏറ്റവും കൂടുതൽ റൺ നേടുന്ന താരത്തിനുള്ള ഓറഞ്ച് ക്യാപ്പും സഞ്ജുവിന് ലഭിച്ചു. മുമ്പ് ഇല്ലാതിരുന്ന എന്ത് മാറ്റമാണ് സഞ്ജുവിന്റെ കളിയിൽ വന്നിട്ടുള്ളത് എന്ന ചോദ്യത്തിന് സഞ്ജു കൂടുതൽ പക്വത കാണിച്ചു തുടങ്ങി എന്നതാണ് ഉത്തരം. ക്രീസിൽ വന്ന ഉടനെ എല്ലാ പന്തും ബൌണ്ടറി അടിക്കാൻ നോക്കുന്നതിനു പകരം കഴിഞ്ഞ രണ്ട് കളിയിലും ക്രീസിൽ ഉറച്ചു നിൽക്കാനാണ് സഞ്ജു ശ്രമിച്ചത്. ഏതൊരു പന്തും അനായാസം ബൌണ്ടറി കടത്താനുള്ള ടെക്നിക്കും കഴിവും സഞ്ജുവിന് ഉണ്ട്. എന്നാൽ അതിനുള്ള ക്ഷമ ആയിരുന്നു ഇത്രയും നാൾ ഇല്ലാതിരുന്നത്. സഞ്ജുവിന്റെ കഴിഞ്ഞ രണ്ട് കളിയിലും കണ്ടത് ആ ക്ഷമ ആയിരുന്നു. മത്സരശേഷം മുൻ ഇന്ത്യൻ താരം അജയ് ജഡേജ പറഞ്ഞതും ഇതു തന്നെയാണ്. "സഞ്ജു സാംസണിൽ ഒരു വലിയ മാറ്റം വന്നിട്ടുണ്ട്, കളിയോടുള്ള ഒരു പൊസിറ്റീവ് സമീപനം, ഇന്നിംഗ്സ് തുടങ്ങുന്നതിന് സഞ്ജു ഇപ്പോൾ കുറച്ച് സമയം കൂടുതൽ എടുക്കുന്നുണ്ട്. അത് ഒരു വലിയ മാറ്റമാണ്. കളിക്കളത്തിൽ സ്ഥിരത പുലർത്തുന്ന എല്ലാ താരങ്ങളിലും ഈ ഗുണം നമുക്ക് കാണാൻ സാധിക്കും," ജഡേജ മത്സരശേഷം ക്രിക്ക്ബസിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. ജഡേജ പറഞ്ഞ ഈ ക്ഷമ തന്നെയാണ് സഞ്ജുവിൽ ഇത്രയും നാൾ ഇല്ലാതിരുന്നത്. അത് കൈവരിച്ചാൽ ഒരു പക്ഷേ സഞ്ജുവിന് മുന്നിൽ കീറാമുട്ടിയായി കിടക്കുന്ന ഇന്ത്യൻ ടീമിലെ സ്ഥിരസാന്നിദ്ധ്യം എന്ന സ്വപ്നം കൂടി പൂർത്തിയാകും.
തിരുവനന്തപുരംഃ പാര്ട്ടി അനുമതി വാങ്ങാതെ ക്ഷേത്രദര്ശനത്തിന് പോയ സിപിഎം വെള്ളറട ലോക്കല് കമ്മിറ്റി സെക്രട്ടറിക്ക് സസ്പെന്ഷന്. ലോക്കല് സെക്രട്ടറി പി. കെ. ബേബിയെയാണ് ഏരിയാ കമ്മിറ്റി സസ്പെന്ഡ് ചെയ്തിരിക്കുന്നത്. പാര്ട്ടി അംഗത്വത്തില് നിന്ന് ആറ് മാസത്തേക്കാണ് സസ്പെന്ഷന്. സുഹൃത്തുക്കളോടൊപ്പം മംഗളൂരുവിലെ കൊല്ലൂര് മൂകാംബിക ദേവി ക്ഷേത്രത്തിലേക്ക് ബേബി അടുത്തിടെ തീര്ത്ഥയാത്ര നടത്തിയിരുന്നു. ആറ് ദിവസമായിരുന്ന യാത്ര. ഇത്രയും ദിവസം കാണാതെ വിവരം തിരക്കിയ നേതാക്കളോട് അത്യാവശ്യ കാര്യത്തിനായി മാറി നില്ക്കുകയാണെന്നായിരുന്നു ബേബി പറഞ്ഞത്. അതേസമയം സുഹൃത്തുക്കള് തീര്ത്ഥയാത്രയുടെ ചിത്രങ്ങള് ഫേസ്ബുക്കില് പങ്കുവച്ചിരുന്നു. ഇത് ലോക്കല് കമ്മിറ്റി സെക്രട്ടറിമാരുടെ ഏരിയാ കമ്മിറ്റി യോഗത്തില് ചര്ച്ചയാവുകയും ചെയ്തിരുന്നു. യോഗത്തില് വിഷയം സംബന്ധിച്ച് ദേഷ്യപ്പെട്ട് സംസാരിച്ച ബേബി മറ്റ് അംഗങ്ങളെ വെല്ലുവിളിക്കുകയും ചെയ്തു. ഇതോടെ ജില്ലാ സെക്രട്ടേറിയറ്റ് അംഗം എന് രതീന്ദ്രനടക്കം പങ്കെടുത്ത യോഗത്തില് ബേബിക്കെതിരെ നടപടി വേണമെന്ന ആവശ്യം ശക്തമായി. തുടര്ന്ന് ചേര്ന്ന ഏരിയാ കമ്മിറ്റിയില് ബേബിയെ സസ്പെന്ഡ് ചെയ്യാന് തീരുമാനമെടുക്കുകയായിരുന്നു.
അടൂര്ഃ ആരോഗ്യപ്രവര്ത്തകയെ അപമാനിക്കാന് ശ്രമിച്ച കേസില് ആംബുലന്സ് ഡ്രൈവര് അറസ്റ്റില്. പന്നിവിഴ കോട്ടപ്പുറം കാറ്റാടിയില് വീട്ടില് എം. വിജേഷിനെയാണ് (40) ഏനാത്ത് പൊലീസ് അറസ്റ്റ് ചെയ്തത്. അടൂര് ജനറല് ആശുപത്രിയിലെ ആംബുലന്സിന്റെ താല്ക്കാലിക ഡ്രൈവറാണിയാൾ. ജൂണ് 19ന് രാത്രി അടൂര് ജനറല് ആശുപത്രിയിലെ താല്ക്കാലിക നഴ്സിന്റെ വീട്ടില് എത്തിയ ഇയാള് കതക് തുറക്കാന് ആവശ്യപ്പെട്ടു. തുറക്കാതായപ്പോള് ഭീഷണിപ്പെടുത്തി. നഴ്സ് കതക് തുറന്നപ്പോള് ഇയാള് കടന്നുപിടിക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. ആരോഗ്യപ്രവര്ത്തകയുടെ പരാതിയെത്തുടര്ന്ന് വിജേഷിനെ ഏനാത്ത് പൊലീസ് സ്റ്റേഷനില് വിളിച്ചുവരുത്തി ചോദ്യം ചെയ്ത ശേഷം അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.
ന്യൂഡല്ഹി● എയര് ഇന്ത്യയുടെ ന്യൂഡല്ഹി-പാരിസ് വിമാനം 200 യാത്രക്കാരുമായി മാനസികാസ്വാസ്ഥ്യമുള്ള മുതിര്ന്ന പൈലറ്റ് അപകടകരാമായ രീതിയില് പറത്തി. ഏപ്രില് 28 ന് നടന്ന സംഭവത്തില് പൈലറ്റിനെ സസ്പെന്ഡ് ചെയ്ത ഡി. ജി. സി. എ സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തിവരികയാണ്. വ്യോമയാത്രയുടെ സുരക്ഷയെക്കുറിച്ച് ആശങ്കയുര്ത്തുന്നതാണ് പൈലറ്റിന്റെ നടപടി. ബോയിംഗ് 787 ഡ്രീംലൈനര് വിമാനം ഇയാള് അനുവദനീയമായതിലും ഉയരത്തില് പറത്തിയതായി കണ്ടെത്തിയിട്ടുണ്ട്. കഴിഞ്ഞവര്ഷം മാര്ച്ചില് ആത്മഹത്യ പ്രവണതയുള്ള പൈലറ്റ് ജര്മ്മന് വിംഗ്സ് എയര്ലൈന്സ് വിമാനം ഫ്രഞ്ച്-സ്വിസ്സ് ആല്പ്സ് പര്വ്വതനിരകളില് ഇടിച്ചിറക്കിയ സംഭവത്തില് 140 പേര് കൊല്ലപ്പെട്ടിരുന്നു. ഈ പശ്ചാത്തലത്തില് മാനസികാസ്വാസ്ഥ്യമുള്ളയാള് എയര് ഇന്ത്യ വിമാനം പറത്തിയത് അതീവഗുരുതരമായ സുരക്ഷാ വീഴ്ചയായാണ് വിലയിരുത്തപ്പെടുന്നത്. സഹ-പൈലറ്റ് റിപ്പോര്ട്ട് ചെയ്തതിനെത്തുടര്ന്നാണ് പൈലറ്റിനെ എയര് ഇന്ത്യ സസ്പെന്ഡ് ചെയ്യുകയും അന്വേഷണം പ്രഖ്യാപിക്കുകയും ചെയ്തത്. സംഭവം ഡി. ജി. സി. എയും അന്വേഷിക്കുന്നുണ്ട്. പൈലറ്റ് മനോരോഗചികിത്സയ്ക്ക് വിധേയനാകണമെന്നും അതിന് ശേഷം ആറുമാസത്തേക്ക് സഹ-പൈലറ്റായി മാത്രമേ പറക്കാവൂവെന്നും സംഭവത്തെക്കുറിച്ച് അന്വേഷിക്കാന് എയര് ഇന്ത്യ നിയോഗിച്ച പാനല് നിര്ദ്ദേശിച്ചിരുന്നു. എന്നാല് പൈലറ്റിന് അനുകൂലമായ നിലപാടാണ് എയര് ഇന്ത്യ സ്വീകരിച്ചിരിക്കുന്നത്. സംഭവത്തെക്കുറിച്ച് അന്വേഷിക്കാന് മറ്റൊരു കമ്മറ്റിയെ നിയോഗിച്ചിരിക്കുകയാണ് വിമാനക്കമ്പനി. പൈലറ്റിനു ക്ലീന് ചിറ്റ് നല്കുന്നതിനാണ് ഇതെന്നാണ് ആരോപണം. പൈലറ്റ് വിമാനം നിയന്ത്രിക്കുന്നതിനുള്ള ഓണ്ബോഡ് ഫ്ലൈറ്റ് സോഫ്റ്റ്വെയറില് നിരവധി തവണ മാറ്റം വരുത്തിയതായും വിമാനത്തിന്റെ ശേഷിയ്ക്കും ഉയര്ത്തിലേക്ക് വിമാനം പറത്താന് ശ്രമിച്ചതായും ഔദ്യോഗിക വൃത്തങ്ങള് പറഞ്ഞു. ഇത്തരത്തില് ചെയ്യുന്നത് അപകട സാധ്യത വര്ധിപ്പിക്കും. വിമാനത്തിന്റെ ശേഷിയ്ക്കും ഉയരത്തില് പറക്കുന്ന അവസ്ഥയെ 'കോഫിന് (ശവപ്പെട്ടി)-കോര്ണര്' എന്നാണ് സാധാരണ വിശേഷിപ്പിക്കപ്പെടുന്നത്. ഈ അവസ്ഥയില് വിമാനം അസ്ഥിരമാകുകയും ഫ്ലൈറ്റ് കണ്ട്രോളുകള് നിസഹായമാകുകയും ചെയ്യും. ഈ ഉയരത്തില് വിമാനത്തിന്റെ വേഗതയില് എന്തെങ്കിലും കുറവുണ്ടായാല് വിമാനം താഴേക്ക് പതിക്കും. ഇതൊഴിവാക്കാന് വേഗത വര്ധിപ്പിക്കാന് ശ്രമിച്ചാല് വിമാനത്തിന് കേടുപാടുകള് സംഭവിക്കാനും സാധ്യതയുണ്ട്. സംഭവത്തിന് മുന്പും ഈ പൈലറ്റ് മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ചിരുന്നത്രെ! പറക്കലില് അസ്വാഭികത തോന്നിയ സഹ-പൈലറ്റ് വിമാനത്തിന്റെ നിയന്ത്രണം ഏറ്റെടുക്കുകയും വിമാനം സുരക്ഷിതമായ ഉയരത്തിലേക്ക് കൊണ്ടുവരികയുമായിരുന്നു. കഴിഞ്ഞ രണ്ട്-മൂന്ന് വര്ഷത്തിനിടെ പൈലറ്റുമാര് മദ്യപിച്ചിട്ട് വിമാനം പറത്തി പിടിക്കപ്പെടുന്ന സംഭവങ്ങള് ഉള്പ്പടെയുള്ള ഗുരുതരമായ സുരക്ഷാവീഴ്ചകള് വര്ദ്ധിച്ചിരിക്കുകയാണ്.
Don't Miss! പുതുമുഖങ്ങളെ നായികാനായകന്മാരാക്കി ഹരിഹരന് സംവിധാനം ചെയ്യുന്ന ചിത്രത്തിന് മയൂഖം എന്ന് പേരിട്ടു. പ്രേംപൂജാരി എന്ന ചിത്രത്തിന് ശേഷം ഒരു ഇടവേള പിന്നിട്ട് ഹരിഹരന് ഒരുക്കുന്ന ചിത്രമാണിത്. പ്രണയകഥയാണ് ചിത്രത്തിന്റെ പ്രമേയം. തന്റെ ഹിറ്റ് ചിത്രമായ നഖക്ഷതങ്ങളിലേതു പോലെ പുതുമുഖങ്ങളും പ്രണയകഥയുമായി ഒരു പരീക്ഷണത്തിന് ഒരുങ്ങുകയാണ് ഹരിഹരന്. പുതുമുഖങ്ങള്ക്ക് പുറമെ ശ്രീനിവാസന്, ജഗതി ശ്രീകുമാര്, സായികുമാര്, ഒടുവില് ഉണ്ണിക്കൃഷ്ണന് എന്നീ താരങ്ങളും ചിത്രത്തില് വേഷമിടുന്നുണ്ട്. ടി. ദാമോദരനാണ് ചിത്രത്തിന് തിരക്കഥ രചിക്കുന്നത്. ആദ്യമായാണ് പ്രണയകഥ ഇതിവൃത്തമായ ഒരു ചിത്രത്തിന് ടി. ദാമോദരന് തിരക്കഥയെഴുതുന്നത്. നീണ്ട ഇടവേളക്ക് ശേഷം സംഗീത സംവിധായകന് രവി ബോംബെ മയൂഖത്തിലൂടെ മലയാളത്തില് തിരിച്ചെത്തുന്നു. ഹരിഹരന്റെ നഖക്ഷതങ്ങള്, പഞ്ചാി, ഒരു വടക്കന് വീരഗാഥ, സര്ഗം തുടങ്ങിയ ചിത്രങ്ങള്ക്ക് സംഗീതം നല്കിയിരുന്നത് രവി ബോംബെയാണ്. ഈ ചിത്രത്തിലെ ഗാനങ്ങള് സൂപ്പര്ഹിറ്റുകളായിരുന്നു. ുങ്കൊമ്പ് ഗോപാലകൃഷ്ണനാണ് ചിത്രത്തിലെ ഗാനങ്ങള് രചിച്ചിരിക്കുന്നത്. കെ. ആര്. ജി. മൂവീസ് ഇന്റര്നാഷണലിന്റെ ബാനറില് പ്രമുഖ നിര്മാതാവ് കെ. ആര്. ജി ചിത്രം നിര്മിച്ച് വിതരണത്തിനെത്തിക്കും.
റഷ്യയിലെ , മഗദൻ ഒബ്ലാസ്റ്റ്, ചുക്കോത്ത്ക്ക അന്റോണമസ്, സക്കാ റിപ്പബ്ലിക്ക് ,എന്നീ സ്ഥലങ്ങളെ ആവരണം ചെയ്ത് കടന്നുപോകുന്ന ഒരു വടക്കു കിഴക്കൻ സൈബീരിയൻ നദിയാണ് കൊളിമ നദി (Russian: Колыма́; IPA: [kəlɨˈma]).കുലു നദിയുടേയും, അയൻ യുര്യാക്ക് നദിയുടേയും, സംഗമസ്ഥലത്ത് വച്ച് ഉത്ഭവിക്കുന്ന കൊളിമ,ആർട്ടിക് സമുദ്രത്തിന്റെ ഒരു ഭാഗമായ, കൊളിമഗൾഫിന്റെ കിഴക്ക് സൈബീരിയൻ കടലിൽ വച്ച് ഇല്ലാതാകുന്നു (കൊളിംസ്ക്കി സലീവ്)69°30′N 161°30′E.കൊളിമയ്ക്ക് 2,129 കിലോമീറ്റർ (1,323 മീ) നീളമുണ്ട്.ഇതിന്റെ തുറമുഖത്തിന് 644,000 സ്ക്വെയർ കിലോമീറ്ററുമാണ് വലിപ്പം(249,000 സ്വെയർ.മീ) ഓരോ വർഷവും പെയ്തുകൊണ്ടിരിക്കുന്ന മഞ്ഞ് കൊളിമ നദിയെ വർഷത്തിൽ, 250 ദിവസത്തിന് തണുത്തുറഞ്ഞതാക്കുന്നു,പിന്നീട് ആ ഐസിൽ നിന്ന് മോചനം ലഭിക്കുക ജൂണിന് മുമ്പും, ഒക്ടോബറിന്റെ അവസാനവും മാത്രമാണ്. കൊളിമ നദിയുടെ തീരത്തേക്കുള്ള കുടിയേറ്റങ്ങളിൽ സിനെഗോറി ഡെബിൻ, ഉസ്റ്റ്-സ്രെദ്നെകം, സെയ്മച്ചാൻ, സിറിയങ്ക, സ്രെഡ്നോകോളിംസ് എന്നീ വിഭാഗത്തിൽപെടുന്ന ജനങ്ങളും ഉൾപ്പെടുന്നു. അവസാനത്തെ 75 കിലോമീറ്ററിൽ, ഒന്ന് വളഞ്ഞ്, കൊളിമ രണ്ട് വലിയ ശാഖകളായി പിരിയുന്നു.കിഴക്ക് സൈബീരിയൻ കടലെത്തുന്നതിന് മുമ്പുള്ള കൊളിമ നദിയുടെ വായ്ഭാഗത്ത് ധാരാളം ദ്വീപുകളുണ്ട്, അതിൽ പ്രധാനപ്പെട്ടവ താഴെ കൊടുക്കുന്നു. മിക്കൽക്കിനോ 69.416°N 161.255°E ആണ് ഏറ്റവും വലിയ ദ്വീപ്,കൊളിമയുടെ കിഴക്കൻ ശാഖയുടെ പടിഞ്ഞാറ് ഭാഗമായ, പുരാതനമായ കമ്മെന്നായ കോളിമയിലാണ് സ്ഥിതിചെയ്യുന്നത്.ഈ ദ്വീപ് വടക്കുഭാഗത്തെത്തുമ്പോഴേക്കും, ചെറിയ ചെറിയ കഷ്ണങ്ങളായി മാറുന്നു.ഇത് 24 കിലോമീറ്റർ (15 മീ) നീളവും, 6 കിലോമീറ്റർ(4 മീ) വീതിയുമുണ്ട്.മിക്കൽക്കിനോ "ഗ്ലാവ്സെവ്മോർപ്പുട്ട് ഐലാന്റ്" എന്നും അറിയപ്പെടുന്നു. മിക്കൽക്കിനോയുടെ വടക്ക്കിഴക്കുള്ള തീരപ്രദേശങ്ങളിൽ നിന്ന് 3 കിലോമീറ്റർ അകലേയാണ് സുക്കാർണി, അല്ലെങ്കിൽ സുക്കോർണി.ഇതിന് 11 കിലോമീറ്റർ (7 മീ) നീളവും, 5 കിലോമീറ്റർ (3 മീ) വീതിയുമുണ്ട്.വടക്ക്കിഴക്കുള്ള സുക്കോർണി, മോർസ്ക്കി സോട്ട്ക്കി എന്നറിയപ്പെടുന്ന ഒരു കൂട്ടം കുഞ്ഞു ദ്വീപുകളാണ്. പ്യാറ്റ്' പാൽ'ട്ട്സെവ്, സുക്കോർണിയുടെ തെക്കുഭാഗത്തുള്ള അന്ത്യത്തിൽ നിന്ന് 5 കിലോമീറ്റർ അകലെയാണ്.ഇത് 5 കിലോമീറ്റർ തന്നെ നീളവും, പരമാവധി 1.8 കിലോമീറ്റർ വീതിയുമുണ്ട്. ഉദ്ധരിച്ചതിൽ പിഴവ്ഃ <ref> റ്റാഗ് <references> എന്നതിൽ നിർവചിച്ചിട്ടുണ്ടെങ്കിലും നാമ ഘടകം നൽകിയിട്ടില്ല. Once-cursed Gulag river now Siberian lifeline: [2] Archived 2007-08-18 at the Wayback Machine. Kolyma River Archived 2011-12-25 at the Wayback Machine. in the Great Soviet Encyclopedia, 1969-1978 (Russian)
കൽപറ്റഃ മാനന്തവാടി കമ്മനയിലെ പുല്ലുമേഞ്ഞ ചെറുവയൽ തറവാടിന് ഇനി പത്മശ്രീ തിളക്കം. കേരളത്തിന്റെ നെല്ലച്ഛനായ ചെറുവയൽ രാമന് 71ാം വയസ്സിൽ പത്മശ്രീ ലഭിക്കുമ്പോൾ അത് പതിറ്റാണ്ടുകളായി പാരമ്പര്യ നെൽവിത്തുകളുടെ സംരക്ഷണത്തിനുള്ള അർഹിച്ച അംഗീകാരമായി. കമ്മനയിലെ ആദിവാസി കർഷകനാണ് കുറിച്യ സമുദായത്തിൽപെട്ട തലക്കര ചെറിയ രാമൻ എന്ന ചെറുവയൽ രാമൻ. പാരമ്പര്യ നെല്ലിനങ്ങളുടെ ജീൻബാങ്കറായി അറിയപ്പെടുന്ന ഇദ്ദേഹം ഏകദേശം 51 ഇനങ്ങളിൽപെട്ട പൈതൃക നെൽവിത്തുകൾ സംരക്ഷിക്കുന്നുണ്ട്. വെളിയൻ, ചേറ്റുവെളിയൻ, മുണ്ടകൻ, ചെന്താരി, ചെമ്പകം, മരത്തൊണ്ടി, ചെന്നെല്ല്, കണ്ണിച്ചെന്നെല്ല്, ചോമാല, അടുക്കൻ, വെളുമ്പാല, പാൽവെളിയൻ, കൊടുവെളിയൻ. ഗന്ധകശാല, ജീരകശാല, കയമ, ഉരുണിക്കയമ, പാൽത്തൊണ്ടി, ഓണമൊട്ടൻ, കല്ലടിയാരൻ, ഓക്കൻ പുഞ്ച, കുറുമ്പാളി, വെള്ളിമുത്ത്, പുന്നാരൻതൊണ്ടി, തൊണ്ണൂറാംതൊണ്ടി, തൊണ്ണൂറാംപുഞ്ച, നവര, കുങ്കുമശാലി എന്നീ വിത്തുകളുടെ സംരക്ഷകനായ ഈ ആദിവാസി കർഷകൻ നെൽകൃഷിയുടെ എൻസൈക്ലോപീഡിയയാണ്. പൂർണമായും ജൈവകൃഷിയാണ് രാമൻ പിന്തുടരുന്നത്. 1952 ജൂൺ ആറിനാണ് ജനനം. രണ്ടാമത്തെ വയസ്സുമുതൽ പിതാവിനെ പിരിഞ്ഞ് അമ്മാവനോടൊപ്പമാണ് വളർന്നത്. കമ്മന നവോദയ എൽ. പി സ്കൂളിൽ അഞ്ചാം ക്ലാസുവരെ മാത്രം പഠനം. പത്താം വയസ്സുമുതൽ കാർഷികജീവിതം ആരംഭിച്ചു. 1969ൽ കണ്ണൂർ ഡി. എം. ഒ ഓഫിസിൽ വാർഡനായി 150 രൂപ ശമ്പളത്തിൽ ജോലി കിട്ടിയെങ്കിലും കൃഷിഭൂമി ഉപേക്ഷിച്ചുപോകാൻ ഇഷ്ടമല്ലാത്തതിനാൽ സർക്കാർ ജോലി വേണ്ടെന്നുവെച്ചു. പരമ്പരാഗത നെൽവിത്തുകളുടെ സംരക്ഷണവും വ്യാപനവും നിയോഗമായി ഏറ്റെടുത്ത ചെറുവയൽ രാമൻ രാജ്യാന്തര പ്രശസ്തി നേടിയ വ്യക്തിയാണ്. ബ്രസീലിൽ നടന്ന ലോക കാർഷിക സെമിനാറിലുൾപ്പെടെ 11 രാജ്യങ്ങളിൽ നടന്ന സെമിനാറുകളിൽ പങ്കെടുത്തിട്ടുണ്ട്. പരിസ്ഥിതിസംരക്ഷണ പ്രവർത്തനങ്ങളിലും ശ്രദ്ധേയ ഇടപെടൽ നടത്തി. 2011ൽ ഹൈദരാബാദിൽ നടന്ന ജൈവവൈവിധ്യ സംരക്ഷണത്തിനായുള്ള 11 രാജ്യങ്ങളുടെ സമ്മേളനത്തിൽ കേരളത്തിലെ കർഷകരെ പ്രതിനിധാനം ചെയ്തത് ഇദ്ദേഹമാണ്. സസ്യജനുസ്സുകളുടെയും കർഷകരുടെ അവകാശങ്ങളുടെയും സംരക്ഷണ അതോറിറ്റി ഏർപ്പെടുത്തിയ 2016ലെ ജനിതക സംരക്ഷണ പുരസ്കാരം, 2016ലെ ദേശീയ പ്ലാന്റ് ജീനോം സേവിയർ അവാർഡ്, സാമൂതിരി ഗുരുവായൂരപ്പൻ കോളജ് പൂർവവിദ്യാർഥികളുടെയും അധ്യാപക-അനധ്യാപകരുടെയും കൂട്ടായ്മയായ ബോധി ചാരിറ്റബ്ൾ സൊസൈറ്റി ഏർപ്പെടുത്തിയ പ്രഥമ പുരസ്കാരം, 2022ൽ പി. കെ. കാളൻ സ്മാരക പുരസ്കാരം തുടങ്ങിയ നിരവധി അംഗീകാരങ്ങളും തേടിയെത്തി. പത്മശ്രീ ലഭിച്ചതിൽ ഏറെ സന്തോഷമുണ്ടെന്നും പരമ്പരാഗത നെൽവിത്തിനങ്ങളുടെ സംരക്ഷണത്തിനുള്ള അംഗീകാരമായി പുരസ്കാരത്തെ കാണുന്നുവെന്നും ചെറുവയൽ രാമൻ പറഞ്ഞു. ഗീതയാണ് ഭാര്യ. രമണി, രമേശൻ, രാജേഷ്, രജിത എന്നിവർ മക്കളാണ്.
End of preview. Expand in Data Studio

This is a cleaned version of the malayalam subset of sangraha dataset. This only contains the human verified part of the dataset(which is high quality data obtained from Indic language PDFs, transcribed data from various Indic language videos, podcasts, movies, courses, etc.) The csv dataset has around 6.3M rows, accounting to 32.8 GB. I've also removed the doc_id provided in the dataset, making this ideal for pretraining malayalam LLM.

For pretraining, I recommend using this dataset along with Ultimate-malayalam-dataset for more diverse data.

Credits

@article{khan2024indicllmsuite, title = {IndicLLMSuite: A Blueprint for Creating Pre-training and Fine-Tuning Datasets for Indian Languages}, author = {Mohammed Safi Ur Rahman Khan and Priyam Mehta and Ananth Sankar and Umashankar Kumaravelan and Sumanth Doddapaneni and Suriyaprasaad G and Varun Balan G and Sparsh Jain and Anoop Kunchukuttan and Pratyush Kumar and Raj Dabre and Mitesh M. Khapra}, year = {2024}, journal = {arXiv preprint arXiv: 2403.06350} }

Downloads last month
26